Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ പൊടിക്കൈകൾ
Thursday, January 17, 2019 1:26 AM IST
മറുവശം /എം.ചന്ദ്രൻ
അടുത്ത മൂന്നുമാസക്കാലം രാഷ്ട്രീയ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കടുത്ത സമ്മർദത്തെയാണു നേതാക്കന്മാർക്കു നേരിടേണ്ടിവരിക. ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്കാണ് ഏറ്റവും കടുത്ത സമ്മർദം. അധികാരം പിടിക്കാൻ വിയർപ്പൊഴുക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനായശേഷം നേരിടുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പെന്ന നിലയിൽ രാഹുൽ ഗാന്ധിക്കും ഈ തെരഞ്ഞെടുപ്പു നിർണായകമാണ്. തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കാനും സ്വാധീനം വർധിപ്പിക്കാനുമുള്ള തത്രപ്പാടിലാണു പ്രാദേശിക പാർട്ടികൾ.
മൂന്നുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലിരുന്നു കരുത്ത് തെളിയിച്ച് ദേശീയ രാഷ്ട്രീയത്തിലെത്തിയ നരേന്ദ്ര മോദിയെ മുന്നിൽനിർത്തിയാണ് ബിജെപി 2014-ലെ തെരഞ്ഞെടുപ്പു വിജയിച്ചത്. മോദിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടരായ ജനങ്ങൾ വൻഭൂരിപക്ഷത്തോടെ അവരെ തെരഞ്ഞെടുത്തു. അന്നു കോണ്‍ഗ്രസ് ദുർബലവും രാഹുൽ പയ്യനുമായിരുന്നു. 2019-ൽ സ്ഥിതി മാറിയിരിക്കുന്നു. അഞ്ചു വർഷത്തെ കേന്ദ്രഭരണത്തിൽ അധികം പേരും നിരാശരാണ്. കോർപറേറ്റുകൾക്കു മാത്രമാണ് വളർച്ചയുണ്ടായത്. കർഷകരും ന്യൂനപക്ഷ- ദളിത്- പിന്നോക്ക വിഭാഗക്കാരും അവഗണിക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിച്ചില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിയുടെ നിറംമങ്ങിയെന്നതും ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഗുഗുൾ സേർച്ചിൽ രാഹുൽ വൻ കുതിപ്പാണു രേഖപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ സ്കോർ 37 ആയിരുന്നു. അന്നു രാഹുലിനു വെറും നാലു സ്കോർ ആണുണ്ടായിരുന്നത്. ഇന്നിപ്പോൾ അത് 49 ആയി ഉയർന്നിരിക്കുന്നു. മോദിയുടെ സ്കോർ 38. ഗുഗിളിൽ ജനം ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യൻ നേതാവിനെ ആസ്പദമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോമാണ് കണക്കു പുറത്തുവിട്ടത്.
2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയിലെ ഗുഗിൾ ന്യൂസിലെ അന്വേഷണമാണ് പഠനവിധേയമാക്കിയത്. ആഗോളതലത്തിൽ രാഹുലിന്റെ സ്കോർ 44-ഉം മോദിയുടേത് 35-മാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ സ്കോർ 49-ഉം മോദിയുടേത് 38-മാണ്. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും കോണ്‍ഗ്രസ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ നടത്തിയ ഡിജിറ്റൽ ഇടപെടലുകളുമാണു രാഹുലിന്റെ ജനപ്രീതിയുടെ ഗ്രാഫ് ഉയർത്തിയത്.
പൊതുസമ്മേളനങ്ങളും പ്രസംഗങ്ങളും മാധ്യമ പരസ്യങ്ങളും വഴി മാത്രം തെരഞ്ഞെടുപ്പു വിജയം നേടാനാവാത്ത അവസ്ഥയാണിന്നുള്ളത്. പ്രധാനമന്ത്രിയുടെ സമ്മേളനങ്ങളിൽ ജനം കുറയുന്നതും രാഹുലിന്റെ സമ്മേളനങ്ങളിൽ ആൾക്കൂട്ടം പെരുകുന്നതും കുറച്ചൊന്നുമല്ല മോദി- അമിത് ഷാ കൂട്ടുകെട്ടിനെ അസ്വസ്ഥമാക്കുന്നത്. മോദിയോട് മത്സരിക്കാൻ തക്കവിധത്തിൽ താൻ പ്രസംഗകലയിൽ പ്രാവീണ്യം ആർജിച്ചിരിക്കുന്നുവെന്ന ആത്മവിശ്വാസത്തിലേക്ക് രാഹുൽ ഉയർന്നിരിക്കുന്നു.
ദുബായിൽ രാഹുൽ നടത്തിയ പ്രഭാഷണം മോദിയെ വെല്ലാൻ പോരുന്നതായിരുന്നുവെന്നാണ് വിലയിരുത്തൽ. വിഭജനത്തിന്റെയല്ല, ഐക്യത്തിന്റെ സന്ദേശമാണ് ഇന്ത്യക്ക് ആവശ്യമെന്ന രാഹുലിന്റെ ആഹ്വാനത്തെ ഹർഷാരവത്തോടെയാണ് ദുബായിലെ പ്രവാസി സമൂഹം ഏറ്റെടുത്തത്.
വാഗ്ദാനപ്പെരുമഴ തെരഞ്ഞെടുപ്പുകാലത്തിന്റെ പ്രത്യേകതയാണ്. ജനം ചിന്തിക്കുന്നത് എന്തു കിട്ടുമെന്നാണ്. പ്രത്യയശാസ്ത്രത്തിന്റെ തിളക്കവും കൊടിയുടെ നിറവും സാധാരണക്കാർക്കു പ്രശ്നമല്ല. തങ്ങളെ അധികാരത്തിലെത്തിച്ചാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ കർഷകർ സ്വാഗതം ചെയ്തതിന്റെ തെളിവാണ് അടുത്ത കാലത്തു നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയങ്ങൾ. കർഷകർക്കുവേണ്ടിയും ന്യൂനപക്ഷ, ദളിത്, പിന്നോക്ക വിഭാഗങ്ങൾക്കുവേണ്ടിയും കാര്യമായിട്ടൊന്നും ചെയ്യാൻ സാധിക്കാത്ത ബിജെപിക്കു ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ മറ്റു വഴികൾ തേടേണ്ടതുണ്ട്. പത്തുശതമാനം സാന്പത്തിക സംവരണം അത്തരത്തിലൊന്നാണ്.
മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ മിന്നൽ വേഗത്തിൽ പ്രാബല്യത്തിൽ വരുത്തി. ജനുവരി ഏഴിന് ഉച്ചയോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച സംവരണബിൽ പിറ്റേദിവസം ലോക്സഭയിൽ 323 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കി തെരഞ്ഞെടുപ്പുസമ്മാനമായി അവതരിപ്പിക്കാൻ സമ്മേളനം ഒരു ദിവസം കൂടി നീട്ടി ബിൽ അവതരിപ്പിച്ച് അതു പാസാക്കിയെടുക്കാൻ ബിജെപിക്കു സാധിച്ചതു രാഷ്ട്രീയ വിജയം തന്നെയാണ്.
മുന്നോക്കക്കാർക്ക് 10 ശതമാനം സാന്പത്തിക സംവരണം എൻഡിഎ യുടെ 2014-ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. വാഗ്ദാനം നിറവേറ്റാൻ അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നു സമ്മതിദായകർ ചിന്തിക്കുമെന്നുറപ്പാണ്. സംഘടിത മുന്നോക്ക സമുദായങ്ങളുടെ വോട്ടു നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ട് കോണ്‍ഗ്രസിനും ഇടതുപാർട്ടികൾക്കും മനസില്ലാമനസോടെയാണെങ്കിലും ബില്ലിനെ പിന്താങ്ങേണ്ടിവന്നു. ഒരു ഭരണഘടനാ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ബിൽ പഠിക്കാനായി എംപിമാർക്കു നൽകുന്ന കീഴ്വഴക്കവും പാലിച്ചില്ല. എന്നിട്ടും എല്ലാവരും ചേർന്ന് രാജ്യസഭയിൽ ബില്ലിനുവേണ്ടി കൈപൊക്കി.
പാസാക്കിയ സംവരണബില്ലിനു സംസ്ഥാനങ്ങളുടെ അനുമതി വേണ്ട എന്ന പ്രത്യേകതയുമുണ്ട്. ഭരണഘടനയുടെ 15, 16 വകുപ്പുകളാണ് സാന്പത്തിക സംവരണത്തിനുവേണ്ടി ഭേദഗതി ചെയ്യുന്നത്. മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ട ഈ വകുപ്പുകളിൽ വരുത്തുന്ന ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അനുമതി വേണ്ട. പാർലമെന്റിന്റെ അംഗീകാരം മതി. ഭരണഘടനയുടെ 5, 6, 11 തുടങ്ങിയ ഭാഗങ്ങളിൽ ഉൾപ്പെട്ട വകുപ്പുകളിൽ ഏതെങ്കിലും ഭേദഗതി ചെയ്യുന്ന ഘട്ടത്തിൽ മാത്രം പാർലമെന്റിനു പുറമെ പകുതിയിലധികം നിയമസഭകളുടെയും അംഗീകാരം ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Latest News
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top