Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇടവേളയ്ക്കു ശേഷം
മനുഷ്യക്കടത്തുകളുടെ മുനന്പം-3/ ഹരുണി സുരേഷ്
നിരന്തരം പിടിക്കപ്പെട്ടുതുടങ്ങിയതോടെ മുനന്പം തുറമുഖം മനുഷ്യക്കടത്തിനു യോജിച്ച ഇടമല്ലെന്ന് മനസിലാക്കിയ കടത്ത് സംഘങ്ങൾ 2012നു ശേഷം മാളത്തിലൊതുങ്ങിയെങ്കിലും 2015 ൽ വീണ്ടും ഇവർ മുനന്പത്ത് തലപൊക്കുകയും ഒരു ഓപ്പറേഷനു മുതിരുകയും ചെയ്തു. ചെന്നൈയിൽ നിരവധി മനുഷ്യക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന രമേശൻ എന്ന് വിളിക്കുന്ന സഞ്ജയ് മാരൻ നിറോഷിന്റെ (35) നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷൻ. 14 പേരടങ്ങുന്ന ശ്രീലങ്കൻ അഭയാർഥി സംഘമാണ് ഒാസ്ട്രേലിയക്ക് കടക്കാൻ അന്ന് മുനന്പത്തെത്തിയത്. രമേശന്റെ സഹായിയായ വീരമണിയാണ് സംഘത്തെ മുനന്പത്ത് എത്തിച്ചതും പുറപ്പെടുംവരെ തങ്ങാൻ ചെറായിയിലുള്ള കുബേര ഹോം സ്റ്റേയിൽ മുറിയെടുത്തു നൽകിയതും.
ഇവരെത്തി രണ്ടു ദിവസത്തിനുശേഷം ഇന്റലിജൻസിനു ലഭിച്ച വിവരമനുസരിച്ച് പോലീസ് നടത്തിയ റെയ്ഡിൽ ഒൻപത് ശ്രീലങ്കക്കാരും തമിഴ്നാട്ടുകാരും മലയാളികളുമടക്കമുള്ള നാലു മനുഷ്യക്കടത്ത് ഏജന്റ്മാരെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാടുകടക്കാനായി 7.15 ലക്ഷം രൂപയ്ക്ക് കച്ചവടം പറഞ്ഞുറപ്പിച്ച മൂത്തകുന്നം സ്വദേശി സലീമിന്റെ ശ്രീകൃഷ്ണൻ എന്ന ബോട്ടും പോലീസ് പിടിച്ചെടുത്തു. മനുഷ്യക്കടത്തിന്റെ പേരിൽ മുനന്പത്ത് പിടികൂടുന്ന അഞ്ചാമത്തെ ബോട്ടാണ് ശ്രീകൃഷ്ണൻ. ഒാസ്ട്രേലിയയിൽ എത്തിക്കാമെന്ന് പറഞ്ഞ് രമേഷാണ് പത്തോളം വരുന്ന ശ്രീലങ്കൻ വംശജരിൽ നിന്നും പണം വാങ്ങി മുനന്പത്തെത്തിച്ചതെന്ന് അന്ന് പിടിയിലായ വീരമണി അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് രമേശനെ മുഖ്യപ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഒളിവിൽ പോയ രമേശനെ പോലീസിന് ആയിടയ്ക്ക് പിടികൂടാനായില്ല. രമേശനെ തേടി മുനന്പം പോലീസ് പലകുറി തമിഴ്നാട്ടിൽ പോയെങ്കിലും വിലാസം കൃത്യമല്ലാതിരുന്നതിനാലാണ് പിടികൂടാൻ കഴിയാതിരുന്നത്. പിന്നീട് രണ്ടര വർഷത്തിനു ശേഷം സമാനമായ ഒരു കേസിൽ ശിക്ഷവാങ്ങി ചെന്നൈയിൽ ജയിലിൽ കഴിയവെ കോടതി മുഖേന പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മുനന്പത്ത് എത്തിച്ച് തെളിവെടുത്ത് ഞാറയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം വീണ്ടും പോലീസ് ഇയാളെ ചെന്നൈ സെന്റട്രൽ ജയിലിൽ എത്തിക്കുകയും ചെയ്തു.
സുരക്ഷയില്ലാത്ത തീരം
2011 ൽ മുംബൈ ഭീകരാക്രമണത്തിനുശേഷം കടൽ കടന്നുള്ള ആക്രമണങ്ങളെക്കുറിച്ച് രാജ്യത്തെ മുഴുവൻ സേനകളെയും തീരദേശവാസികളെയും ബോധവത്കരിച്ചെങ്കിലും സംസ്ഥാനത്തെ തീരദേശത്തിന്റെ മർമ്മപ്രധാന മേഖലകളിൽ ഒന്നായ മുനന്പം തുറമുഖത്ത് സുരക്ഷാ നിരീക്ഷണങ്ങളുടെ കാര്യങ്ങളിൽ അധികൃതർ തികഞ്ഞ അലംഭാവം തുടരുകയാണ്. ഇതാണ് ഒരു പരിധിവരെ ഇവിടെ മനുഷ്യക്കടത്ത് സംഘങ്ങളും കള്ളക്കടത്ത് സംഘങ്ങളും വിലസുന്നതെന്നാണ് പൊതുവെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം. ഹാർബറിലും ഇതോടനുബന്ധിച്ചുള്ള മുനന്പം, ചെറായി ബീച്ചുകളിലും 24മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റുകൾ വേണമെന്ന കാര്യത്തിലും അധികൃതർ ഉപേക്ഷയാണ് കാണിക്കുന്നത്.
വർഷങ്ങൾക്ക് മുന്‍പ് ചെറായി ബീച്ചിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടിരിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഹാർബറുകളിലും അഴിമുഖത്തും ബീച്ചുകളിലും എല്ലാംതന്നെ ഗുണനിലവാരമുള്ളതും രാത്രിയിൽ വ്യക്തമായ ദൂരക്കാഴ്ചകൾ പതിയുന്നതുമായ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നതും ഈ മേഖലയുടെ വർഷങ്ങളായുളള ആവശ്യങ്ങളാണ്.
എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു; ആർക്കുമറിയില്ല
2008 ൽ തമിഴ്പുലികൾക്കായി ഇവിടെ ബോട്ട് നിർമ്മിക്കാൻ ഓർഡർ നൽകിയത് മുനന്പത്തെ നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. രണ്ടു പതിറ്റാണ്ട് മുന്‍പ് ഇവിടെ കടലിലെ പട്രോളിംഗിനും തൊഴിലാളികളുടെ ജീവൻ രക്ഷയ്ക്കുമായി ഒരു ജീവൻ രക്ഷാ ബോട്ട് ഉണ്ടായിരുന്നു. എന്നാൽ, കേവലം ഒരു മാസത്തോളം പ്രവർത്തിച്ച ബോട്ട് പിന്നെ ആരും കണ്ടിട്ടില്ല. മുനന്പം മേഖല അഴീക്കോട് കോസ്റ്റൽ പോലീസ് പരിധിയിൽ വരുന്ന മേഖലയാണ്. ഇവർക്ക് പട്രോളിംഗിന് ബോട്ടുണ്ടെങ്കിലും അവസ്ഥ പരിതാപകരമായതിനാൽ ഇവർ കടലിലേക്ക് അധികം പോകാറില്ല.
മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസ് സ്റ്റേഷനും പ്രവർത്തിക്കുന്നതാകട്ടെ വൈപ്പിൻ ഫോർട്ട് കൊച്ചി അഴിമുഖം കേന്ദ്രീകരിച്ചാണ്. 800ൽപരം മത്സ്യബന്ധന ബോട്ടുകൾ മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവയിൽ 100 ഓളം ബോട്ടുകൾ മത്സ്യബന്ധനം കഴിഞ്ഞ് ദിനംപ്രതി അഴിമുഖത്ത് എത്തുന്നവയാണ്. അതേ പോലെതന്നെ മിക്ക ബോട്ടുകളും അന്യസംസ്ഥാനക്കാരുടേതാണ്. ഇവയിലെ തൊഴിലാളികളും ഭൂരിഭാഗം പേരും ഇതരസംസ്ഥാനത്ത് നിന്നുള്ളവർ തന്നെ.നേരത്തെ തമിഴ്നാട്ടുകാർ മാത്രമായിരുന്നു മുനന്പത്ത് തന്പടിച്ചിരുന്ന ഇതരസംസ്ഥാനക്കാർ. എന്നാൽ, ഇപ്പോഴാകട്ടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുനന്പത്ത് ഉണ്ട്. ഇവരെല്ലാം എവിടെ നിന്നും വരുന്നു എന്തെല്ലാം ചെയ്യുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. അതേ പോലെ തന്നെ ഇതരസംസ്ഥാനക്കാരോ മറ്റ് സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ള സംഘങ്ങളോ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ലോഡ്ജുകളിലും വന്ന് താമസിക്കുന്നുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന നിർദ്ദേശം ചെറായി, മുനന്പം മേഖലകളിൽ കർശനമായി പാലിക്കുന്നില്ല. ഇതുമൂലം ഇക്കുറി മനുഷ്യക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് പോലീസിനു വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിട്ടു.
കാര്യങ്ങൾ വൈകി അറിയുന്ന അന്വേഷണ ഏജൻസികൾ
ഒരാഴ്ചയോളം താമസിച്ച സംഘം മുറിവിട്ട് പോയപ്പോഴാണ് പോലീസ് അറിയുന്നത്. മാത്രമല്ല ഇതിനു മുന്‍പ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുനന്പത്ത് വിവിധ ഏജൻസികളുടെ അന്വേഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നാട്ടുകാരല്ലാത്തവർക്ക് മത്സ്യബന്ധന ബോട്ടുകൾ വിൽക്കുന്പോൾ ഇവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങുകയും കച്ചവടം നടന്ന വിവരം പോലീസിനെ അറിയിക്കുകയും വേണമെന്ന് നിഷ്കർഷിച്ചിരുന്നതാണ്. ഇതും കൃത്യമായി ഇവിടെ പാലിക്കപ്പെടുന്നില്ല. പാലിച്ചിരുന്നു വെങ്കിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസിന് ഇത്രയേറെ വിയർപ്പൊഴുക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇനിയെങ്കിലും ഈ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങിയില്ലെങ്കിൽ രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്ന ചെറിയ മുന്നറിയിപ്പുകളാണ് ഇപ്പോഴത്തെ ഈ മനുഷ്യക്കടത്ത് പോലുള്ള സംഭവങ്ങൾ നൽകുന്ന സൂചനകൾ.
(അവസാനിച്ചു )
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
Latest News
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരേ കേസ്
ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്
പീഡനശ്രമം; ഡോക്ടര്‍ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ
തെരഞ്ഞെടുപ്പ് അവലോകനം; ഇന്ത്യാ മുന്നണിയുടെ യോഗം ഇന്ന്
ഇത് കാലത്തിന്റെ അനിവാര്യത; കേരള സർക്കാരിനെ അഭിനന്ദിച്ച് പായല്‍ കപാഡിയ
Latest News
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരേ കേസ്
ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്
പീഡനശ്രമം; ഡോക്ടര്‍ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ
തെരഞ്ഞെടുപ്പ് അവലോകനം; ഇന്ത്യാ മുന്നണിയുടെ യോഗം ഇന്ന്
ഇത് കാലത്തിന്റെ അനിവാര്യത; കേരള സർക്കാരിനെ അഭിനന്ദിച്ച് പായല്‍ കപാഡിയ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top