Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അഴിയാക്കുരുക്കായി കൊലപാതകങ്ങള്‍
കോട്ട റെയിൽവേ സ്റ്റേഷൻ- ഗുരുദ്വാര റോഡിലെ ജൈന ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ ചോരയിൽ കുളിച്ച് അമ്മയും മകളും. കേട്ട പാതി കേൾക്കാത്ത പാതി അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. വിശാലമായ ആ വസതിയിലെ ഡൈനിംഗ് മുറിയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. ശിരസിലും കഴുത്തിലും ശരീരത്തിലുമാകെ ചോര ഒഴുകിയ നിലയിലായിരുന്നു ചേതനയറ്റ ആ ശരീരങ്ങൾ. അവരുടെ മൃതദേഹങ്ങൾക്കരികിലും ചോര തളം കെട്ടിക്കിടന്നു. സ്വർണവ്യാപാരിയായ രാജേന്ദ്ര വിജയിന്റെ വീട്ടിൽ അരങ്ങേറിയ ഇരട്ടക്കൊലപാതകം കോട്ട പ്രദേശത്തെ മാത്രമല്ല, ജയ്പൂർ നഗരവാസികളിലും വല്ലാത്ത ഭീതിയുണർത്തി.
രാജേന്ദ്ര വിജയിന്റെ ഭാര്യ ഗായത്രി എന്ന വിനിത വിജയ് (45), മകൾ മിനി എന്ന പലക് (19) എന്നിവരാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഭീംഗഞ്ച്മണ്ഡി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടതാണ് കോട്ട പ്രദേശം. കോട്ട സിറ്റി എസ്പി ദീപക് ഭാർഗവയുടെയും എഎസ്പി രാജേഷ് മില്ലിന്റെയും നേതൃത്വത്തിൽ വൻപോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിനിതയ്ക്കും മകൾക്കും ഇരുന്പ് വടി കൊണ്ടാണ് തലയ്ക്കും മറ്റും അടിയേറ്റിരിക്കുന്നത്. രാത്രി 7.30 നും 8.45 നും മധ്യേയാണ് സംഭവം നടന്നിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഏഴര വരെ പലകിന്റെ മുത്തശൻ ചന്ദമാൽ വിജയ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം തൊട്ടടുത്ത ക്ഷേത്രത്തിൽ ദർശനം നടത്തി 8.45 നാണ് തിരികെ വന്നത്. വീട്ടിലെ മൃതദേഹങ്ങൾ ആദ്യമായി കാണുന്നതും അദ്ദേഹമാണ്.
കൊലപാതകത്തിനു പിന്നിൽ മോഷണം .. ?
കൊലപാതകത്തിനു പിന്നിൽ മോഷണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ അലമാരകളും ഷെൽഫുകളും തുറന്നു കിടന്നു. അവയിലെ സാധനസാമഗ്രികൾ വാരി വലിച്ചിട്ട നിലയിലുമായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പലതും നിലത്ത് ചിതറി കാണപ്പെട്ടു. ചന്ദമാൽ പുറത്തു പോയ സമയത്ത് വീടിനകത്ത് കടന്നുകൂടിയ അക്രമികൾ മോഷണശ്രമം നടത്തിയിരിക്കാമെന്നും അവരെ തടയുന്നതിനിടയിൽ അമ്മയും മകളും മൃഗീയമായ അടിയേറ്റ് മരണമടഞ്ഞതാകാമെന്നുമാണ് നിലവിൽ കണക്കാക്കപ്പെടുന്നത്. സംഭവം വളരെ ആസൂത്രിതമാണെന്ന് തന്നെയാണ് പോലീസിന്റെ വാദം. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസി ടിവി കാമറകളും അതോടനുബന്ധിച്ചുള്ള ഡിവിആറും അക്രമികൾ കൊണ്ടുപോയി. ആ പരിസരത്തു നിന്നും രണ്ട് ഇരുന്പു വടികൾ കണ്ടെത്തിയിട്ടുണ്ട്. വിനിതയെയും മകളെയും തലയ്ക്ക് അടിക്കാൻ ഉപയോഗിച്ചത് ഈ ആയുധങ്ങളാകാമെന്നും കരുതുന്നു. അതേ സമയം, തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരീക്ഷണ കാമറകൾ കൈക്കലാക്കിയ അക്രമികൾ ആയുധങ്ങൾ ഉപേക്ഷിച്ച് പോയതിന്റെ കാരണം തികച്ചും അജ്ഞാതം.
വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എത്രത്തോളം നഷ്ടമായി എന്നതിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. പോലീസ് ഉൗർജ്ജിതമായ തെരച്ചിൽ തുടുരുന്നുവെങ്കിലും പ്രതികളിലേക്ക് വെളിച്ചം വീശുന്ന മറ്റു തെളിവുകൾ ഇതുവരെയും പ്രാപ്തമായിട്ടില്ലായെന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. അക്രമിസംഘത്തിൽ ഒന്നിൽ കൂടുതൽ പേരുണ്ടായിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതോടൊപ്പം മോഷണത്തെ സഹായിക്കുകയും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തതടക്കം ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ സാന്നിധ്യവും പോലീസ് അന്വേഷിക്കുന്നു.
രാജേന്ദ്ര വിജയിന്റെയും വിനിതയുടെയും ബന്ധുക്കൾ മുതൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ വരെ നീളുന്ന നിരവധി പേരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തേക്കാം. വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് അക്രമത്തിനു പിറകിലെന്നും പോലീസ് സംശയിക്കുന്നു. മാത്രമല്ല, വളരെ വേഗത്തിലാണ് അക്രമികൾ തങ്ങളുടെ ഉദ്യമം പൂർത്തിയാക്കി മടങ്ങിയത്. ഒരു മണിക്കൂറോളം നേരം പരമാവധി അക്രമികൾ ആ വീട്ടിൽ ചെലവഴിച്ചിരിക്കാം.
വീട്ടിലെ അലമാരകളും ഷെൽഫുകളും തുറന്ന് വില പിടിപ്പുള്ളവ കൈവശപ്പെടുത്തുന്നതു മുതൽ കൊലപാതകം വരെ നീളുന്ന പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ നിർവഹിച്ച് മടങ്ങിയവർ ഇത്തരം ദൗത്യങ്ങളിൽ മുൻപരിചയവും വൈദഗ്ധ്യവുമുള്ളവരാകാമെന്നതും പോലീസിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ്.
15 ദിവസം മുന്‍പ് കാണാതായി; മൃതദേഹം അഴുക്കുചാലിൽ...
ദ്വാരകയ്ക്കു സമീപത്തെ അഴുക്കുചാലിൽ മധ്യവയസ്കന്റെ ചീഞ്ഞളിഞ്ഞ ശരീരം കാണാനിടയായ വഴിയാത്രക്കാരൻ വിവരം പോലീസിൽ അറിയിച്ചു. പോലീസ് മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. അന്‍പതിലേറെ പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്റെ ആദ്യ കടന്പ. ജർമ്മൻ എംബസിയിലെ ഡാറ്റാ ഓപ്പറേറ്ററായ പ്രേം പാലിന്റെ മൃതദേഹം ആണെന്ന് ഒടുവിൽ തെളിഞ്ഞു. രണ്ടാഴ്ചയ്ക്കു മുന്‍പ് ഡൽഹി ചാണക്യപുരിയിലെ തന്റെ വീട്ടിൽ നിന്നും എംബസിയിലേക്ക് പോയതായിരുന്നു പ്രേം പാൽ. അദ്ദേഹത്തെ കാണാനില്ലെന്ന പരാതി അടുത്ത ദിവസം തന്നെ ബന്ധുക്കൾ ചാണക്യപുരി പോലീസിന് കൈമാറിയിരുന്നു. മൃതശരീരത്തിൽ പരിക്കുകളോ ചതവുകളോ ഏതെങ്കിലും ആക്രമണത്തിനു വിധേയനായതിന്റെ അടയാളങ്ങളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. രണ്ടു വർഷം മുന്‍പ് എംബസിയിൽ സെക്യൂരിറ്റി ഗാർഡായാണ് പ്രേം ജോലിയിൽ പ്രവേശിച്ചത്. പിന്നീടാണ് അദ്ദേഹത്തിന് ഡാറ്റാ ഓപ്പറേറ്ററായി അവിടെത്തന്നെ നിയമനം ലഭിച്ചതെന്നും ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് കൂട്ടിച്ചേർത്തു.
വെട്ടിനുറുക്കിയ നിലയിൽ...
മുംബൈയിൽ താനെ തിത്വാല റെയിൽവേ ട്രാക്കിനു സമീപം ഒരു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി കല്യാണ്‍ പോലീസിന് കഴിഞ്ഞ ദിവസം ഒരു സന്ദേശം ലഭിച്ചു. കുട്ടിയുടെ ശിരസും കാലുകളും അധികം അകലെയല്ലാതെ ഒരു ബാഗും പോലീസ് കണ്ടെടുത്തു. പത്തോ പന്ത്രണ്ടോ വയസ് പ്രായമുള്ള കുട്ടിയാകാമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുട്ടിയെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കുകയും ബാഗിൽ നിറച്ച് ട്രെയിനിൽ നിന്നും വലിച്ചെറിയുകയും ചെയ്തതാകാമെന്നും പോലീസ് സംശയിക്കുന്നു.
ഇത്തരം അരുംകൊലകൾ ഓരോ പ്രദേശത്തെയും പോലീസിനെ സംബന്ധിച്ചിടത്തോളം തീരാ തലവേദനകളായി തുടരുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ തുടക്കം മുതൽ ഓരോ ഘട്ടത്തിലും പോലീസ് നിതാന്തജാഗ്രത പുലർത്തിയേ മതിയാകൂ.
ഗിരീഷ് പരുത്തിമഠം
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top