Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിശപ്പിന്റെ ചൂളംവിളിക്ക് ട്രെയിന്‍മേറ്റ്സിന്റെ റെഡ് സിഗ്നല്‍
ട്രെയിൻ യാത്രക്കാർക്ക് ഇവിടെന്തു കാര്യം. ആരും ചോദിച്ചുപോകുന്ന ചോദ്യം. ദിവസവും ട്രെയിനിന്റെ ചൂളം വിളി കേട്ട് യാത്ര ചെയ്യുന്നവരുടെ ട്രാക്ക് മാറിയുള്ള യാത്ര. വിശപ്പിന്റെ ചൂളം വിളി അവസാനിപ്പിക്കാനുള്ള യാത്ര.
ദിവസവും ജോലിക്കായുള്ള നെട്ടോട്ടത്തിൽ ഒഴിവു കിട്ടുന്ന ഞായറാഴ്ച വീട്ടിൽ കിടന്നുറങ്ങാമെന്നാണ് ഒട്ടുമിക്കവരും ചിന്തിക്കുക. എന്നാൽ ഈ ട്രെയിൻ മേറ്റ്സ് കൂട്ടായ്മ വേറിട്ട വഴിയിലൂടെ യാത്ര ചെയ്യുന്നവരാണ്. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് പന്ത്രണ്ടാകുന്പോൾ ഇവർ ഒട്ടിയ വയറുമായി തങ്ങളെ കാത്തിരിക്കുന്നവരുടെ അടുത്തെത്തും. ഭക്ഷണപ്പൊതി വാങ്ങി ആർത്തിയോടെ അത് കഴിക്കുന്നതു കാണുന്പോൾ മനസിൽ എന്തെന്നില്ലാത്ത ഒരു സുഖം. അതാണ് വിശ്രമം ഒഴിവാക്കി പൊതിച്ചോറുമായി ഇറങ്ങാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
തുടക്കം 20 പൊതിച്ചോറുമായി...
ട്രെയിൻ യാത്രയിൽ നാട്ടിലെ മുതൽ ആഗോളതലത്തിലെ കാര്യങ്ങൾ വരെയാണ്ചർച്ച ചെയ്യുക. അതിനിടയിൽ സാധാരണക്കാരുടെ കാര്യങ്ങളിലേക്ക് അധികം ശ്രദ്ധ കൊടുക്കാറില്ല. പക്ഷേ ഈ കൂട്ടായ്മ സാധാരണക്കാരിലും അടിത്തട്ടിലുള്ളവരുടെ കാര്യങ്ങളിലേക്ക് കടന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ചർച്ചകൾക്കിടയിൽ വിശപ്പിന്റെ വിളി ഇവർ കേട്ടു. അങ്ങനെ ഒട്ടിയ വയറുമായി തൃശൂർ നഗരത്തിലും പരിസരത്തും അലയുന്നവർക്ക് ഒരു നേരത്തെ ആഹാരമെങ്കിലും കൊടുത്താലോ എന്ന ആലോചന, പിന്നീട് പ്രാവർത്തികമായി.
2016 ജൂലൈയിലാണ് അതിന് തുടക്കം കുറിച്ചത്. 20 പൊതിച്ചോറുമായി നഗരത്തിലെത്തിയ ട്രെയിൻ മേറ്റ്സ് യാത്രക്കാർക്ക് ഒരു കാര്യം ബോധ്യമായി. ഒരു നേരത്തെ ആഹാരത്തിനായി കാത്തിരിക്കുന്നവർ ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പേരാണ്. അങ്ങനെ കൂട്ടായ്മ കൂടുതൽ പേർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചു. നൂറും ഇരുന്നൂറും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടും ഇനിയും കിട്ടാത്തവരുണ്ടെന്നത് ഇവരെ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇവരെ കാണുന്പോൾ ദൈവങ്ങളായാണ് ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്നവർ കരുതുന്നത്. ചിലർ ചിരിച്ചുകൊണ്ടാകും ഭക്ഷണപ്പൊതി വാങ്ങുക. മറ്റു ചിലർക്ക് ഒരു ഭാവവ്യത്യാസവുമുണ്ടാകില്ല. ചിലർക്ക് എഴുന്നേറ്റു വന്ന് ഭക്ഷണം വാങ്ങാനുള്ള ആരോഗ്യമുണ്ടാകില്ല. എല്ലാവരുടെയും അടുത്തെത്തി ഭക്ഷണം വിതരണം ചെയ്ത് മടങ്ങുന്പോൾ മനസ് അറിയാതെ നന്ദി പറയും, ദൈവത്തോട്.
ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ അലയുന്നവരുടെ നാട്ടിലാണല്ലോ ജീവിക്കുന്നത്. ഇത്രയും സൗകര്യങ്ങളൊക്കെ കിട്ടുന്പോൾ ഇവരെ സഹായിക്കാനുള്ള മനസ് തന്നതിന്.
ട്രെയിൻമേറ്റ്സിന്റെ തുടക്കം 2004ൽ
ഒരുമിച്ചു യാത്ര ചെയ്തിരുന്ന അഞ്ചു പേർ ചേർന്നാണ് യാത്രക്കാരുടെ ഒരു സംഘടനയ്ക്ക് രൂപം നൽകാമെന്ന് തീരുമാനിച്ചത്. സ്ഥിരം യാത്രക്കാരായ കെ.ചന്ദ്രൻ, കെ.ജി.ബാലകൃഷ്ണൻ, എം.വി.ധർമൻ, കെ.നന്ദനൻ, ടി.എ.അച്ചുക്കുട്ടൻ എന്നിവരാണ് ഒത്തുകൂടിയത്. 2004ലെ ഓണക്കാലത്തായിരുന്നു അത്. സിഎംഎസ് സ്കൂളിൽ ഒത്തുകൂടിയ ഇവർ സംഘടനയ്ക്ക് പേരിട്ടു, ട്രെയിൻ മേറ്റ്സ്.
യാത്രക്കാരുടെ സൗകര്യങ്ങൾക്കുവേണ്ടി വാദിക്കാനും പ്രശ്നങ്ങളിലിടപെട്ട് പരിഹാരമുണ്ടാക്കാനുമായിരുന്നു ശ്രദ്ധ മുഴുവനും. ട്രെയിനുകൾ വൈകുന്നതിനെതിരെ അധികാരികളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക, കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയായിരുന്നു തുടക്കത്തിൽ. സംഘടന പിന്നീട് അഞ്ചിൽ നിന്ന് വളർന്ന് ഇപ്പോൾ അന്‍പതിലെത്തി. ട്രെയിൻ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ട്രാക്ക് മാറി. ഇപ്പോൾ പ്രധാന ശ്രദ്ധ ഇത്തരം കാര്യങ്ങളിലാണെന്നു വേണമെങ്കിൽ പറയാം.
ഭക്ഷണം പാകം ചെയ്യുന്നത് കൂട്ടായ്മ
തുടക്കത്തിൽ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ചാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ അത് സമയത്ത് ഭക്ഷണപ്പൊതികൾ കിട്ടാതായപ്പോൾ സ്വന്തമായി ഭക്ഷണം പാകം ചെയ്താൽ എന്താണെന്ന് ചർച്ച ചെയ്തു. അങ്ങനെ ഒടുവിൽ സംഘടന തന്നെ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് പൊതികളാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചു.
തിരുവന്പാടി ക്ഷേത്രത്തിനു സമീപമുള്ള ട്രെയിൻ മേറ്റ്സിന്റെ ഓഫീസിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഞായറാഴ്ച രാവിലെ ഏഴരയോടെ എല്ലാവരും ഇവിടെയെത്തും. ഭക്ഷണം പാകം ചെയ്ത് പൊതികളാക്കും. തുടർന്ന് വിതരണത്തിനായി ഇറങ്ങും. നെഹ്റു പാർക്കിൽ നിന്ന് തുടങ്ങി റോഡ് അരികിലും തേക്കിൻകാടിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവോരത്ത് ഇരിക്കുന്നവരുടെ കൈകളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കും.
ചെലവ് അയ്യായിരം
ചോറും സാന്പാറും ഉപ്പേരിയും മോരുമാണ് ഭക്ഷണപ്പൊതി. 200 ഭക്ഷണപ്പൊതികൾ തയാറാക്കാൻ അയ്യായിരം രൂപയാണ് ചെലവ് വരുന്നതെന്ന് ട്രെയിൻ മേറ്റ്സ് പ്രസിഡന്റ് കെ.ചന്ദ്രൻമേനോൻ പറഞ്ഞു. ഇത് പലരുടെയും സംഭാവനകളായിട്ടാണ് ലഭിക്കുന്നത്. ആത്മാർഥമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന വിവരം അറിയുന്നതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നു വരെ ഇവർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്. ചെലവും പ്രവർത്തനങ്ങളുമൊക്കെ കൃത്യമായി നടത്തുന്നതിനാൽ സഹായങ്ങൾ നൽകാൻ പലരും മുന്‍പോട്ടു വരുന്നുണ്ടെന്ന് ട്രെയിൻ മേറ്റ്സ് ഭാരവാഹികൾ പറയുന്നു.
പൊതിച്ചോർ മറിച്ചു വിൽക്കുന്നവരും ഭക്ഷണം ഉണ്ടാക്കുന്നതു പോലെ അർഹരായവർക്ക് ഈ പൊതികൾ നൽകുകയെന്നതും വിഷമം പിടിച്ച പണിയാണെന്ന് രംഗത്തിറങ്ങിയപ്പോഴാണ് മനസിലായത്. അർഹരല്ലാത്തവർ പലരും ഭക്ഷണപ്പൊതികൾ വാങ്ങി മറിച്ചു വിൽക്കുന്നവരെയും ഇവർ കണ്ടെത്തിയിട്ടുണ്ട്. സൗജന്യമായി ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ ഇത്തരക്കാർ മുപ്പതും നാൽപതും രൂപയ്ക്കുമൊക്കെയാണ് മറിച്ചു വിൽക്കുന്നതത്രേ. ഇത്തരക്കാരെ സംഘടന കണ്ടെത്തുകയും ചെയ്തു. അതോടെ വിശപ്പിന്റെ യഥാർഥ വിളിയുള്ളവരെ കണ്ടെത്താനുള്ള നടപടികളും ഇവർ നടത്തി.
രഹസ്യമായി നിരീക്ഷിച്ചും മറ്റും യഥാർഥമായി ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റും ഇവർ ഉണ്ടാക്കി. സ്ഥിരം ഭക്ഷണം നൽകേണ്ട നൂറുപേരുടെ ലിസ്റ്റ് ഇവരുടെ പക്കലുണ്ട്. ബാക്കി അർഹതപ്പെട്ടവരെ കണ്ടെത്തി നൽകും. പ്രളയത്തിനുശേഷം ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടത്രേ.
പൊതിച്ചോർ മാത്രമല്ല
പൊതിച്ചോർ വിതരണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ്. നിരവധി സഹായങ്ങളാണ് പല സംഘടനകൾക്കും പാവങ്ങൾക്കുമൊക്കെ നൽകിവരുന്നത്.
2007ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് സംഘടന തിരിഞ്ഞത്. അർഹരായവരെ കണ്ടെത്തി സഹായങ്ങൾ നൽകി. ഡോ. ഭാനുമതി നടത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്കുവേണ്ടിയുള്ള അംഹ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപയോളമാണ് സമാഹരിച്ചു നൽകിയത്. പെണ്‍കുട്ടികൾക്കുവേണ്ടി നടത്തുന്ന കനാട്ടുകര സേവാസദനം അനാഥാലയത്തിലെ ലൈബ്രറിക്കായി മൂവായിരം പുസ്തകങ്ങൾ നൽകി.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ട്രെയിൻമേറ്റ്സ് മുന്നിലായിരുന്നു. ആറു ലക്ഷം രൂപയാണ് സമാഹരിച്ചു നൽകിയത്. ഇരിങ്ങാലക്കുടയിലെ കാക്കാതുരുത്ത് ഗ്രാമത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും സൗജന്യ കിറ്റ് വിതരണവും നടത്തിയിരുന്നു.
വെള്ളമില്ലാത്തതിന് കുഴൽക്കിണറും
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭക്ഷണവും സഹായങ്ങളും മാത്രമല്ല, കുഴൽക്കിണർ നിർമാണവും നടത്തിക്കൊടുക്കാമെന്ന് ട്രെയിൻ മേറ്റ്സ് കാണിച്ചുകൊടുത്തു. നെടുപുഴയിലെ കസ്തൂർബ വൃദ്ധസദനത്തിലെ അന്‍പതോളം വരുന്ന അമ്മമാർ പൂന്തോട്ടം വേണമെന്നാവശ്യപ്പെട്ടു. ഇതു വാങ്ങിക്കൊടുക്കാൻ തന്നെ ട്രെയിൻ മേറ്റ്സ് തീരുമാനിച്ചു.
അങ്ങനെ ചെടികളുമായി ചെന്നപ്പോഴാണ് നനയ്ക്കാൻ വെള്ളമില്ലെന്നറിഞ്ഞത്. വർഷങ്ങളായി ജലക്ഷാമം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻമേറ്റ്സ് തീരുമാനമെടുത്ത് ഒരു കുഴൽ ക്കിണർ നിർമിച്ചു കൊടുത്തു. ഇത്തരത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ എന്നും മുന്നിലെത്തും. പ്രസിഡന്റ് ചന്ദ്രന്മേനോന് ഫോൺ: 9495132070.
പോൾ മാത്യു
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Latest News
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top