Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭീതി സഞ്ചാരകേന്ദ്രങ്ങള്‍
പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ ടൂറിസം മേഖല അതിജീവനത്തിനായി പാടുപെടുന്പോൾ സഞ്ചാരികളെ ഭയപ്പെടുത്തിക്കൊണ്ട് കേരളം ക്രൈം ടൂറിസത്തിലേക്ക് വഴിമാറുന്നത് ആശങ്കയും ഭീതിയുമുണർത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വെച്ച് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ത്രീകളടക്കമുള്ള കുടുംബങ്ങൾ സന്ദർശിക്കാൻ യോഗ്യമല്ലാത്ത ഇടങ്ങളായി മാറുന്നുവെന്ന കാഴ്ചപ്പാടാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധരും സദാചാരപോലീസും ലഹരിക്കടിമപ്പെട്ടവരുമെല്ലാം ഒത്തുചേർന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ക്രൈം ടൂറിസത്തിന്റെ വേരുറപ്പിക്കുന്പോൾ യാത്രകൾ വേണ്ടെന്ന തീരുമാനത്തിലേക്ക് കുടുംബങ്ങൾ എത്തുന്നു.
പാലക്കാട് മീങ്കര ഡാമിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന തോന്നൽ ബലപ്പെടുത്തിയിട്ടുണ്ട്.
പൊതു ഇടങ്ങളിൽപോലും സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികമായി ആക്രമിക്കപ്പെടുന്ന കലികാലമാണിത്. നിർഭയയും സൗമ്യമാരും ജിഷമാരും ഉൾപ്പെടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ നമുക്കുമുന്നിൽ ഏറെ. അപ്പോൾ നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകരായ സ്ത്രീകളും പെണ്‍കുട്ടികളും എത്രമാത്രം സുരക്ഷിതരാണ് ? പ്രത്യേകിച്ച് വനപ്രദേശവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന വിനോദസഞ്ചാരസ്ഥലങ്ങളിൽ. അത് ഇക്കോ ടൂറിസം മേഖലകളാവാം, ഡാമുകളും പാർക്കുകളുമാകാം, വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യഭൂമിയാകാം. പച്ചപ്പിന്റെ സൗന്ദര്യവും കുളിരും വിശാലമായ മേച്ചിൽപ്പുറങ്ങളും മലമേടുകളും സന്ദർശകരെ മാടിവിളിക്കുന്പോൾ പോകാതിരിക്കാൻ കഴിയില്ലെന്നതു സത്യംതന്നെ. പക്ഷേ സുരക്ഷ നൽകേണ്ടവരുടെ കണ്ണുവെട്ടിച്ച് ചില അപകടങ്ങൾ ഇവിടെയും ഒളിഞ്ഞുകിടപ്പുണ്ട്.
പ്രകൃതിദത്ത അപകടങ്ങൾക്കുപുറമെ ഒളിഞ്ഞിരിക്കുന്ന ആ അപകടങ്ങൾക്ക് മാരകമായ പ്രഹരശേഷിയുണ്ട്. കണ്ണിൽ കാമവും കടിച്ചു വലിച്ചുകീറാൻ വെന്പുന്ന ദംഷ്ട്രകളും നഖങ്ങളുമുള്ള ആ മൃഗം മനുഷ്യരൂപംപൂണ്ടവർതന്നെ. ഇക്കഴിഞ്ഞദിവസം പാലക്കാടിന്റെ കിഴക്കൻ അതിർത്തിയായ മീങ്കര ഡാമിൽ പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് സമൂഹമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. അതെ മീങ്കരഡാം പോലുള്ള പീഡനസംഭവം ചില ഓർമപ്പെടുത്തലുകൾകൂടിയാണ്.
എന്താണ് മീങ്കര ഡാമിൽ സംഭവിച്ചത് ?
ആണ് സുഹൃത്തിനൊപ്പം കുറച്ചുനേരം ചെലവഴിക്കാനാണ് ആ പെണ്‍കുട്ടി മീങ്കര ഡാമിലെത്തിയത്. പക്ഷേ, ആ ദിനം അവൾക്കുകാത്തുവച്ചത് നടുക്കുന്ന ഓർമകളാണ്.
മീങ്കരഡാം, പാലക്കാടിന്റെ കിഴക്കൻമേഖലയും തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്നതുമായ പ്രദേശത്താണിത്. തീർത്തും വിജനമായ ഡാമും പരിസരവും . ഡാമിന്റെ മുൻഭാഗത്തുനിന്ന് അരകിലോമീറ്റർ ദൂരംവരെ ജനവാസമില്ല. ഡാം കെട്ടിന്റെ പരിസരവും ഷട്ടർഭാഗവുമെല്ലാം തീർത്തും വിജനവും മുൾചെടികളും കാടുകളാലും വനപ്രദേശത്തിനുതുല്യം.
വ്യാഴാഴ്ച പകൽനേരത്താണ് ബൈക്കിൽ അവരെത്തിയത്. കുറച്ചുനേരമിരുന്ന് സംസാരിക്കുന്പോഴാണ് അയാളെത്തിയത്. ശരവണകുമാർ എന്ന തമിഴ്നാട് സ്വദേശി. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ താമസിക്കുന്ന ഇയാൾ കുറച്ചുകാലമായി മുതലമടയിലാണ് ഭാര്യയോടും മക്കൾക്കുമൊപ്പം താമസം. നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ്. ഉച്ചയ്ക്ക് 12ന് ഡാമിൽനിന്നും മീൻപിടിക്കാനെത്തിയ ശരവണകുമാർ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നത് കണ്ടു.
പിന്നീട് സംഭവിച്ചത്
ശരവണകുമാറിലെ മൃഗതുല്യമായ മനസ് ഉണരുന്നു. ഒരു സിനിമാക്കഥയിലെ രംഗങ്ങൾപോലെയാണ് പിന്നീടെല്ലാം സംഭവിച്ചത്.
ഡാമിന്റെ സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച്് ഇയാൾ ഇരുവരേയും പരിചയപ്പെട്ടു. സ്ഥലം സുരക്ഷിതമല്ലെന്നും മടങ്ങിപ്പോകാനും ഇവരോട് ആദ്യം നിർദേശിച്ചു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. പോലീസ് വരുമെന്നുപറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുവരേയുംകൂട്ടി ഡാമിനുപുറത്തെ പാപ്പാൻചള്ളയിൽ എത്തി. ഇരുവരുടെയും മൊബൈൽ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോട് ബൈക്കിൽ പോകാൻ ഉപദേശിച്ചശേഷം പെണ്‍കുട്ടിയെ ബസിൽ കയറ്റിവിട്ടു. എന്നാൽ അടുത്തനിമിഷം ഇയാൾ ബസിനെ പിന്തുടർന്നു. ബസ് വലിയചള്ളയിൽ എത്തിയപ്പോൾ ഇയാൾ ഒപ്പമെത്തി പെണ്‍കുട്ടിയെ തിരിച്ചിറക്കി. പോലീസ് പിടിക്കാതിരിക്കാൻ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നും അവിടെ എത്തിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി. പെണ്‍കുട്ടിയുടെ മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
എന്നാൽ ബൈക്കുമായി ഇയാൾപോയത് ഡാമിന്റെ വിജനമായ കരടിക്കുന്നിന്റെ താഴ്ഭാഗത്തേക്കാണ്. തുടർന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. പീഡനശ്രമത്തെ എതിർത്തതോടെ മർദിക്കുകയുംചെയ്തു. ശേഷംഅവളുടെ സ്വർണമാലയും ഉൗരിയെടുത്തു. പിന്നീട് പെണ്‍കുട്ടിയെ എംപുതൂരിനടുത്ത് കനാൽ സ്റ്റോപ്പിൽ ബൈക്കിൽ ഇറക്കിവിടുകയായിരുന്നു. ഇതിനിടെ മീങ്കര ഭാഗത്തു തന്നെ തെരയുകയായിരുന്ന ആണ്‍സുഹൃത്തിനെ പെണ്‍കുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കുപോയി.
പ്രതിയെ വലയിലാക്കി പോലീസ്
മാനഹാനി ഭയന്ന് അവൾ ഒളിച്ചിരുന്നില്ലെന്നതാണ് ഈ കേസിലെ വിജയവും ധീരതയും. സുഹൃത്തിനൊപ്പം കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവർ നൽകിയ മൊഴിപ്രകാരം പോലീസ് അന്വേഷണം നടത്തി. ശരവണകുമാറിന്റെ ഭാഷയും നിറവും ബൈക്കിന്റെ നിറവുമടങ്ങിയ മൊഴികളിലൂടെുള്ള അന്വേഷണവും പരിസരവാസികളിലെ മൊഴികളും ഇയാളിലേക്കെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റംസമ്മതിച്ചു. കൊല്ലങ്കോട് സിഐ കെ.പി. ബെന്നിയുടെയും എസ്ഐ കെ.വി. സുധീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച റിമാൻഡുചെയ്യുകയും ചെയ്തു.
മീങ്കരയിൽ മുന്‍പും സംഭവിച്ചു..!
കമിതാക്കളുടെ ആകർഷകകേന്ദ്രംകൂടിയായ മീങ്കരഡാം പരിസരത്ത് ഇതാദ്യത്തെ സംഭവമല്ല. ഒരുവർഷം മുന്‍പും സമാനമായ സംഭവം നടന്നു. അന്ന് കമിതാക്കൾ ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയംതേടിയതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ നടന്നില്ല. കമിതാക്കളായ മെഡിക്കൽ വിദ്യാർഥികളാണ് മൂന്നംഗസംഘത്തിന്റെ ആക്രമണത്തിനിരയായത്. രാത്രി ഇവിടെയെത്തിയ ഇവരെ മൂന്നുപേർ ഭീഷണിപ്പെടുത്തി സ്വർണവും പണവും മൊബൈലുമെല്ലാം തട്ടിപ്പറിച്ചെടുത്തു. ശാരീരിക ആക്രമണത്തിലേക്കു മുതിർന്നെങ്കിലും ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയായിരുന്നു. കേസിൽ മൂന്നുപേരെ അന്ന് പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.
പിന്നീട് പോലീസ് പട്രോളിംഗ് കാര്യക്ഷമമായതോടെ സാമൂഹ്യവിരുദ്ധശല്യം കുറഞ്ഞിരുന്നു. ഇപ്പോഴിത് വീണ്ടും വർധിച്ചിരിക്കുകയാണ്. സന്ദർശകരെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപ്പെട്ട വസ്തുക്കളും കവരുന്ന പ്രാദേശിക സംഘങ്ങൾ ഇവിടെയുണ്ടെന്ന് നാട്ടുകാർതന്നെ പറയുന്നു.
സുരക്ഷയുണ്ട്...എങ്കിലും കരുതിയിരിക്കണം
പോലീസ്, വനംവകുപ്പ്, ഹോം ഗാർഡുകൾ, ഡാം സുരക്ഷാജീവനക്കാർ എന്നിവരാണ് ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പലഘട്ടങ്ങളിലായി സന്ദർശകർക്ക് തുണയായിട്ടുണ്ടാകുക. ചിലയിടങ്ങളിൽ എല്ലാവരുടെയും സേവനമുണ്ടാകില്ല.
മലന്പുഴപോലെ തിരക്കേറിയ വിനോദസഞ്ചാര ഇടങ്ങളിൽ പോലീസിന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യമായ മേൽനോട്ടവും സുരക്ഷാറോന്തുചുറ്റലുമുണ്ട്. ഇതിനാൽ സ്ത്രീകൾക്കുനേരെ അക്രമം ഇവിടങ്ങളിലില്ല. വാളയാർ ഡാമിൽ പോലീസിനേക്കാളുപരി വനംവകുപ്പിന്റെകൂടി മേൽനോട്ടമുള്ളതിനാൽ ഇത്തരം അനിഷ്ടസംഭവങ്ങൾ വാളയാറിലുമില്ല. ചുള്ളിയാർഡാമിൽ ഇപ്പോൾ നവീകരണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ തുറസായ പ്രദേശവും സുരക്ഷാവേലികളും സന്ദർശകർക്കു സുരക്ഷയൊരുക്കുന്നു.
കാഞ്ഞിരപ്പുഴഡാമിൽ അടുത്തിടെ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നാട്ടുകാരുടെ ഇടപെടലാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലേക്കും വിജനമായ ഇടങ്ങളിലേക്കും സുരക്ഷിതമെന്ന് തോന്നിയാൽപോലും ഒറ്റയ്ക്കുപോകരുത്. ജീവനക്കാരുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ പാലിക്കുകമാത്രമേ വഴിയുള്ളൂ. ഇതു ലംഘിച്ചുപോകുന്നവരാണ് പലപ്പോഴും അപകടങ്ങളിൽപെടുന്നത്. ഒരു മുൾച്ചെടിയുടെയോ ഇലക്കാടിന്റെ മറവിലോ ദംഷ്ട്രകൾ വിടർത്തി ചില ചെന്നായ്ക്കൾ കാത്തിരിപ്പുണ്ടാവാം....
പ്രിയപ്പെട്ട വിനോദസഞ്ചാരികളെ ഓർക്കുക...
കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന ഭീതിപരത്തി ടൂറിസം മേഖലയെ തളർത്തുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഇതൊരു മുന്നറിയിപ്പാണ്. പാലക്കാടും തൃശൂരും തിരുവനന്തപുരവും കോഴിക്കോടും എന്നുവേണ്ട കേരളത്തിന്റെ ഏതുഭാഗത്തു വേണമെങ്കിലും ഇന്നോ നാളെയോ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് മാത്രം...
വേട്ടക്കാരന്റെ വരവ്, പ്രകൃതി ഇരയ്ക്ക് മുൻകൂട്ടി അറിവുകൊടുക്കും പോലൊരു മുന്നറിയിപ്പ്...
എം.ടി വാസുദേവൻ നായർ രചിച്ച താഴ്വാരം എന്ന സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട്...
കൊല്ലാൻ അവൻ ശ്രമിക്കും...ചാവാതിരിക്കാൻ
ഞാനും....
സി. അനിൽകുമാർ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
Latest News
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Latest News
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം, മുൻവർഷത്തേക്കാൾ വർധന
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top