Letters
പ്രളയബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം
Sunday, September 16, 2018 11:25 PM IST
ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങളുടെയും നിലവിലുള്ള വായ്പകളിൽ രണ്ടു ലക്ഷം രൂപ വരെയുള്ള തുകകൾ എഴുതിത്തള്ളിക്കൊണ്ട് പൊതുമേഖലാ ബാങ്കുകൾ നവകേരള നിർമിതിയിൽ പങ്കാളികളാകണം.

2014 ഏപ്രിൽ ഒന്നിനും 2017 സെപ്റ്റംബർ 30നും ഇടയിലുള്ള രണ്ടര വർഷക്കാലയളവിൽ 2,41,000 കോടി രൂപയുടെ വൻകിട വായ്പകൾ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയിട്ടുണ്ട്. വായ്പകൾ നൽകുക, അവയെ നിഷ്ക്രിയ ആസ്തികളായും തുടർന്ന് കിട്ടാക്കടങ്ങളായും പ്രഖ്യാപിക്കുക, അവസാനം എഴുതിത്തള്ളുക. എഴുതിത്തള്ളുന്ന തുകകൾ മൂലധന പര്യാപ്തത ഉറപ്പുവരുത്തുക എന്ന കാരണം പറഞ്ഞ് കേന്ദ്ര ഗവണ്‍മെന്‍റ് വീണ്ടും ലഭ്യമാക്കുന്നു. ബാങ്കുകൾ മുൻപറഞ്ഞ നടപടികൾ വീണ്ടും ആവർത്തിക്കുന്നു. 2,41,000 കോടി രൂപയുടെ വായ്പകൾ 30 മാസത്തിനിടെ എഴുതിത്തള്ളിയ പൊതു മേഖലാബാങ്കുകൾ കേരളത്തിലെ പ്രളയബാധിതരുടെ 5000 കോടി കൂടി എഴുതിത്തള്ളിയാലും ആകെത്തുകയിൽ വലിയ വ്യത്യാസം വരുന്നില്ല.

പതിനായിരക്കണക്കിനു കോടികളുടെ വായ്പകൾ പ്രീണനങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയും ഭീഷണികളിലൂടെയും തരപ്പെടുത്തിയ വിജയ് മല്യമാരും മുകുൾ ചോക്സിമാരും നീരവ് മോദിമാരും രാജ്യം വിട്ട് വിദേശ രാജ്യങ്ങളിൽ അടിപൊളിജീവിതം നയിക്കുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും അവരുടെ പിറകെ വലയും വിരിച്ചു നടക്കുന്നു. അപ്പോൾ പിന്നെ തങ്ങളുടെ തൊഴിൽ സംരംഭങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ നൽകാനും ഇവിടുത്തെ പൊതുമേഖലാ ബാങ്കുകൾ മുന്നോട്ടു വരേണ്ടതല്ലേ?

കെ. വി. ചാക്കോ, കുടകല്ലുങ്കൽ, വെള്ളിയാമറ്റം