Letters
രാത്രികാല ക്ലാസുകൾ ആവശ്യമുണ്ടോ?
Monday, January 21, 2019 11:09 PM IST
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ പല സ്കൂളുകളിലും പത്താം ക്ലാസ് കുട്ടികൾക്കായി രാത്രികളിൽ ക്ലാസുകൾ നടത്തുന്നതായി അറിയുന്നു. പകൽനേരത്ത് പഠിപ്പിച്ചാൽ തീരാവുന്നത്ര പാഠഭാഗങ്ങളേ പത്താം ക്ലാസിൽ ഉള്ളൂ. ഇതിനേക്കാൾ ഏറെ പഠിക്കാനുള്ള 11, 12 ക്ലാസുകളിൽ ഈ രീതി കാണുന്നുമില്ല.

നാലു മണിവരെ സ്കൂളിൽ പഠിച്ച ശേഷം വീണ്ടും സന്ധ്യക്കു സ്കൂളിലെത്താൻ വിധിക്കപ്പെടുന്നതുമൂലം കുട്ടികൾക്കു ഗൃഹപഠനത്തിനോ വിനോദത്തിനോ അവസരമില്ലാതാകുന്നു. മാത്രമല്ല, പെണ്‍കുട്ടികളും അധ്യാപികമാരും ഉൾപ്പെടെയുള്ളവരുടെ രാത്രികാല സുരക്ഷിതത്വവും പ്രശ്നമാകുന്നു.

ബി. ജോഷി ജോൺ, കൊല്ലം