Letters
ആത്മഹത്യയുടെ വളർച്ചാനിരക്ക്
Sunday, June 23, 2019 11:14 PM IST
നമ്മുടെ നാട്ടിൽ അനുദിനം വർധിച്ചുവരുന്ന ആത്മഹത്യയുടെ വളർച്ചാനിരക്ക് ഇതുവരെയും ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുള്ള സത്യം എഴുതട്ടെ. നാം അനുദിനം സാന്പത്തിക‌വളർച്ചയിലും ജീവിതമൂല്യങ്ങളിലും മുന്നേറുന്നുണ്ടെന്ന് സന്തോഷിക്കാറുണ്ടെങ്കിലും ആത്മഹത്യപോലുള്ള സാമൂഹിക വിപത്തിനെപ്പറ്റിചിന്തിക്കാറേയില്ല.

വേരറ്റുപോയ ഉണക്കവൃക്ഷംപോലെ മ‌നുഷ്യമനസിൽനിന്നു ഈശ്വരവിശ്വാസവും മൂല്യങ്ങളും നഷ്ടപ്പെട്ടതാണ് പ്രധാനകാരണം. ഈശ്വരന്‍റെ മുന്നിൽ പോലും അവൻ അഭിനയിക്കാൻ പഠിച്ചുകഴിഞ്ഞു. സാന്പത്തികബാധ്യതയേറിയ ഒരു ചികിത്സയ്ക്കായി സഹായമാവശ്യപ്പെട്ടാൽ സഹാനുഭൂതിയോടെയുള്ള ഒരു നോട്ടംപോലും ലഭിക്കാനിടയില്ല. അതിനാൽ മൂല്യങ്ങളറ്റുപോയ മൃഗീയമനുഷ്യരെപ്പറ്റി മനുഷ്യസ്നേഹികൾ ബോധവാന്മാരാകണം.

ജോസ് കൂട്ടുമ്മേൽ, കടനാട്