കോളജ് അധ്യാപകർക്ക് ഗവേഷണ ഗൈഡുമാരാകാനുള്ള അവസരം നിഷേധിച്ച് കണ്ണൂർ, കേരള സർവകലാശാലകൾ
കോളജ് അധ്യാപകർക്ക് ഗവേഷണ ഗൈഡുമാരാകാനുള്ള  അവസരം നിഷേധിച്ച് കണ്ണൂർ, കേരള സർവകലാശാലകൾ
Saturday, May 11, 2024 1:07 AM IST
കണ്ണൂർ: യുജിസി നിബന്ധനകൾ വളച്ചൊടിച്ച് പിഎച്ച്ഡിയുള്ള ഡിഗ്രി കോളജ് അധ്യാപകർക്ക് ഗവേഷണ ഗൈഡുമാരാകാനുള്ള അവസരം നിഷേധിച്ച് കണ്ണൂർ, കേരള സർവകലാശാലകൾ.

അതിനാൽ, ഈ സർവകലാശാലകളുടെ കീഴിലുള്ള എയ്ഡഡ് ഡിഗ്രി കോളജുകളിൽ നാലുവർഷ ഗവേഷണബിരുദ കോഴ്സുകൾ നടപ്പിലാക്കാൻ സാധിക്കില്ല. ഈ വർഷം ബിരുദ പ്രവേശനം നേടുന്ന ആയിരക്കണക്കിന് വിദ്യാർഥികളെയാണ് സർവകലാശാലകളുടെ ഈ തീരുമാനം ബാധിക്കുക.

നാലുവർഷത്തെ ബിരുദത്തിൽ ഏറ്റവും സാധ്യതയുള്ളതാണ് ഓണേഴ്സ് വിത്ത് റിസർച്ച്. ഓണേഴ്സ് വിത്ത് റിസർച്ച് നല്കണമെങ്കിൽ ഒരു ഡിപ്പാർട്ട്മെന്‍റിൽ പിഎച്ച്ഡി ഗവേഷണ ഗൈഡുമാരായി രണ്ടുപേർ വേണം. ഓണേഴ്സ് വിത്ത് റിസർച്ച് നല്കാൻ യോഗ്യതയുള്ള അധ്യാപകർ നിലവിൽ എല്ലാ കോളജുകളിലുമുണ്ട്. എന്നിരുന്നാലും ഗവേഷണ ഗൈഡുമാരാകാനുള്ള എയ്ഡ്‌ഡ് ഡിഗ്രി കോളജ് അധ്യാപകരുടെ കാര്യത്തിൽ സർവകലാശാലകൾ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതിനാൽ, കണ്ണൂർ, കേരള സർവകലാശാലകളിൽ പല മികച്ച കോളജുകളിലും നാലുവർഷ ഗവേഷണ ബിരുദ കോഴ്സുകൾ നടപ്പിലാക്കാൻ സാധിക്കില്ല. നാലുവർഷത്തെ ഓണേഴ്സ് മാത്രമേ വിദ്യാർഥികൾക്ക് ലഭിക്കുകയുള്ളൂ. ഇതര സർവകലാശാലകളിൽ സ്വാശ്രയ കോളജ് അധ്യാപകർ ഉൾപ്പെടെ ഗവേഷണ ഗൈഡുമാരായി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കണ്ണൂർ, കേരള സർവകലാശാല ഇത്തരം നിലപാട് കൈകൊണ്ടതെന്ന ആക്ഷേപം ശക്തമാണ്.

യോഗ്യത, സേവന-വേതന വ്യവസ്ഥയിൽ ഡിഗ്രി-പിജി അധ്യാപകർ തമ്മിൽ വ്യത്യാസമില്ലാത്ത കാലഘട്ടത്തിലാണ് ഇതര സർവകലാശാലകളിൽനിന്നു വിഭിന്നമായ സമീപനം കണ്ണൂർ, കേരള സർവകലാശാല കൈകൊണ്ടിരിക്കുന്നതെന്നുള്ള ആക്ഷേപവും ശക്തമാണ്.

ഡിഗ്രി കോളജ് അധ്യാപകർക്ക് ഗൈഡ്ഷിപ്പ് അനുവദിക്കണം: കെപിസിടിഎ

കണ്ണൂർ: നാലുവർഷ ഗവേഷണബിരുദം പിഎച്ച്ഡി പ്രവേശനത്തിന്‍റെ ചവിട്ടുപടിയായി യുജിസി കണക്കാക്കുന്ന സാഹചര്യത്തിൽ യോഗ്യതയുള്ള രണ്ട് അധ്യാപകരെങ്കിലും ഉണ്ടെങ്കിൽ ഗവേഷണ ബിരുദം നൽകാം എന്നുള്ള യുജിസി നിർദേശത്തിന്‍റെ പിൻബലത്തിൽ എത്രയും വേഗം ഡിഗ്രി കോളജ് അധ്യാപകർക്ക് ഗൈഡ്ഷിപ്പ് അനുവദിക്കണമെന്ന് കെപിസിടിഎ.

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഗുണകരമാകേണ്ട രീതിയിൽ നാലുവർഷം ബിരുദ കോഴ്സുകൾ നടപ്പിലാക്കേണ്ടതിനു പകരം സങ്കുചിത നിലപാടുമായി കോളജ് അധ്യാപകരെ ഗവേഷണ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്താനുള്ള നീക്കം തിരിച്ചറിയണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു.

ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ. വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.