സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്ക്: കേരളാ വിസി
സെനറ്റ് അംഗങ്ങളെ  നാമനിർദേശം  ചെയ്യാനുള്ള  അധികാരം ഗവർണർക്ക്: കേരളാ വിസി
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: സർവകലാശാലകളിലെ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർക്കാണെന്നു കേരളാ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ.

കേരളാ സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത വിദ്യാർഥി വിഭാഗത്തിൽ നിന്നുള്ള നാലുപേരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വൈസ് ചാൻസലറുടെ പ്രതികരണം.

സെനറ്റ് അംഗങ്ങളുടെ നാമനിർദേശം ഗവർണറുടെ അധികാരമാണെന്ന് കോടതി വിധിയിൽ തന്നെ പറയുന്നുണ്ട്. ഉയർന്ന യോഗ്യതയുണ്ടെന്ന് ചില വിദ്യാർഥികൾ പരാതിപ്പെട്ടു. ഈ സാഹചര്യത്തിൽ മികച്ച വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ ഗവർണർക്ക് കോടതി അധികാരം നൽകുകയാണ് ചെയ്തത്.

അക്കാദമിക് നിലവാരം ഉണ്ടെന്ന് പറഞ്ഞു സർവകലാശാല ഒരു വിദ്യാർഥിപട്ടികയും ഗവർണർക്ക് നൽകിയിട്ടില്ലെന്നും വൈസ് ചാൻസർ വ്യക്തമാക്കി. നാലു വിദ്യാർഥികളുടെ പേരിൽ മാത്രമാണ് പ്രശ്നം. ഗവർണർ നടത്തിയ മറ്റു നാമനിർദേശങ്ങൾ നിരാകരിച്ചിട്ടില്ലെന്നതും വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.