തെരഞ്ഞെടുപ്പു ഫലം വരും മുന്പേ ; പിറവത്ത് ‘പോത്ത് പുരാണം’
തെരഞ്ഞെടുപ്പു ഫലം വരും മുന്പേ ; പിറവത്ത് ‘പോത്ത് പുരാണം’
Thursday, May 23, 2024 1:57 AM IST
പിറവം: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഫലത്തെക്കുറിച്ചുള്ള പിറവത്തുകാരുടെ ചൂടേറിയ ചർച്ചകളിൽ പ്രധാന വിഷയം പൊരിഞ്ഞ പോരാട്ടം നടത്തിയ മുന്നണി സ്ഥാനാർഥികളല്ല; വോട്ട് ചെയ്ത വോട്ടർമാരുമല്ല. പിന്നെ!; അതു വോട്ട് ചെയ്യാത്ത രണ്ടു പേരാണ്, നല്ല ലക്ഷണമൊത്ത രണ്ടു പോത്തുകൾ!. അവരാണു പിറവത്തെ ചൂടേറിയ തെരഞ്ഞെടുപ്പു ചർച്ചകളിലെ താരങ്ങൾ.

യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം പ്രവചിച്ചു ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സദ്യയൊരുക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണു പിറവത്ത് പോത്തുകളെ എത്തിച്ചിട്ടുള്ളത്.

പിറവം ഉൾപ്പെടുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്നും ഫലപ്രഖ്യാപന ദിവസം ബീഫ് കറിയും പിടിയും (അരിയും തേങ്ങയും ചേർത്തു തയാറാക്കുന്ന ഭക്ഷണവിഭവം) വിളന്പുമെന്നുമാണ് ജനകീയ കൂട്ടായ്മ പ്രഖ്യാപിച്ചിട്ടുള്ളത്. ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, രണ്ടു പോത്തുകളെ വാങ്ങി ഇവർ സദ്യയുടെ വിശേഷം പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിറവം നഗരസഭ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിലാണ് സദ്യയ്ക്കുള്ള ഒരുക്കങ്ങൾ. യുഡിഎഫ് ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ രാജു പാണാലിക്കനും ഒപ്പമുണ്ട്.

“വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനു രാവിലെ 8.30 മുതൽ യുഡിഎഫിന്‍റെ വിജയാഹ്ലാദത്തിന്‍റെ ഭാഗമായി പിറവത്ത് സ്വകാര്യ ബസ്‌സ്റ്റാൻഡിനു സമീപം ഞങ്ങൾ സദ്യവിതരണം ആരംഭിക്കും.

പിറവത്തുകാരുടെ പ്രധാന വിഭവങ്ങളിലൊന്നാണു പിടി. ബീഫ് കറിയും പിടിയും 2000 ഓളം പേർക്കു വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2.75 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. ഈ തുക ജനകീയ പിരിവിലൂടെ കണ്ടെത്തും.’’- ജിൽസ് പെരിയപ്പുറം പറഞ്ഞു.

പ്രവചനവും സദ്യയൊരുക്കവും സജീവമായി നടക്കുന്പോൾ, ചർച്ചാവിഷയമായ ആ രണ്ടു പോത്തുകൾ ‘ഒരു പക്ഷവും പിടിക്കാതെ’പിറവം കളമ്പൂർ പാടത്ത് മേഞ്ഞുനടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.