ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ
ബിജു പ്രഭാകർ  കെഎസ്ഇബി  ചെയർമാൻ
Thursday, May 23, 2024 2:39 AM IST
തിരുവനന്തപുരം: ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. രാജൻ എൻ. ഖോബ്രഗഡെയെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, സാംസ്കാരിക വകുപ്പുകളുടെ അധികചുമതലയും ഇദ്ദേഹം വഹിക്കും.

വ്യവസായ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചെങ്കിലും ഗതാഗത സെക്രട്ടറിയുടെ അധികചുമതല ഉണ്ടാകും. കൂടാതെ ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണറായും പ്രവർത്തിക്കും.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ എ.പി.എം. മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. റവന്യു (വഖഫ്) വകുപ്പിന്‍റെ അധിക ചുമതലയും വഹിക്കും.

തൊഴിൽ, നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിക്ക് നോർക്കയുടെ അധിക ചുമതല നൽകി. നിലവിൽ വഹിക്കുന്ന അധിക ചുമതലകൾക്കു പുറമേയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.