കന്യാകുമാരിയിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു
കന്യാകുമാരിയിൽ  അഞ്ചു മെഡിക്കൽ വിദ്യാർഥികൾ  കടലിൽ മുങ്ങിമരിച്ചു
Tuesday, May 7, 2024 2:04 AM IST
കന്യാകുമാരി: സഹപാഠിയുടെ സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മെഡിക്കൽ വിദ്യാർഥി സംഘത്തിലെ രണ്ടു പെൺകുട്ടികളുൾപ്പെടെ അഞ്ചു പേർ കടലിൽ മുങ്ങിമരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി.

തൃശ്ശിനാപ്പള്ളി എസ്ആർഎം മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്‍ററിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥികളായ തഞ്ചാവൂർ സ്വദേശിനി ഡി.ചാരുകവി (23), നെയ്‌വേലി സ്വദേശിനി ബി.ഗായത്രി (25), കന്യാകുമാരി സ്വദേശി പി.സർവദർശിത് (23), ദിൻഡിഗൽ സ്വദേശി എം.പ്രവീൺ സാം (23), ആന്ധ്രാപ്രദേശിൽനിന്നുള്ള വെങ്കിടേഷ് (24) എന്നിവരാണു മരിച്ചത്.

കരൂർ സ്വദേശിനി നേഷി (23), തേനി സ്വദേശിനി പ്രീതി പ്രിയങ്ക (23),മധുര സ്വദേശിനി ശരണ്യ (23) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവർ കന്യാകുമാരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ദൃക്സാക്ഷികളായ കരയിലുണ്ടായിരുന്ന രണ്ടു വിദ്യാർഥികൾ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്യാകുമാരി ജില്ലയിലെ രാജാക്കൽമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലെമൂർ (ഗണപതിപുരം) ബീച്ചിൽ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. സഹപാഠിയുടെ സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി ഞായറാഴ്ചയാണ് 12 അംഗ വിദ്യാർഥിസംഘം നാഗർകോവിലിൽ എത്തിയത്.

വിവാഹത്തിൽ പങ്കെടുത്തശേഷം ഇന്നലെ രാവിലെ കന്യാകുമാരി ബീച്ച് സന്ദർശിച്ച് 9.30ഓടെയാണ് സംഘം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയത്. സംഭവസമയത്ത് ശക്തമായ തിരമാലകൾ ഉണ്ടായിരുന്നു. ഇതിനിടെ കടലിലിറങ്ങിയ എട്ടു വിദ്യാർഥികൾ അതിശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.