കല്യാൺ സിൽക്സ് കോഴിക്കോട്ട്, ഉദ്ഘാടനം നാളെ
കല്യാൺ സിൽക്സ് കോഴിക്കോട്ട്,  ഉദ്ഘാടനം നാളെ
Tuesday, March 19, 2024 3:15 AM IST
തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സ് ഷോപ്പിംഗ് സമുച്ചയം നാളെ കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ തുറക്കുന്നു. രണ്ടു ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും.

അന്താരാഷ്‌ട്ര ഷോപ്പിംഗ് രീതികൾ അവലംബിച്ച് രൂപകല്പന ചെയ്ത ഈ സമ്പൂർണ ഷോപ്പിംഗ് സാമ്രാജ്യം ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമാണ് മലബാറിലെ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്നത്.

കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോർട്ട്, എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊട്ടീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മെറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്‌വെയർ സെക്‌ഷൻ, ഓൾ ബ്രാൻഡ് ലഗേജ് ഷോപ്പ്, ടോയ് സ്റ്റോർ, ഹോം ഡെക്കർ, കോസ്റ്റ്യൂം ജ്വല്ലറി സെക്‌ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് കോഴിക്കോടിനെ വിസ്മയിപ്പിക്കാൻ.


നാളെ രാവിലെ 10.30ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഈ ഷോറൂം കല്യാൺ സിൽക്സിന്‍റെ ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരൻ കോഴിക്കോടിനു സമർപ്പിക്കും. ഉദ്ഘാടന ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12 മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.