കാർഡമം രജിസ്ട്രേഷനായി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ
കാർഡമം രജിസ്ട്രേഷനായി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ
Thursday, March 21, 2024 11:57 PM IST
തോമസ് വർഗീസ്

തിരുവനന്തപുരം: ഏലം കർഷകരുടെ അടിസ്ഥാന രേഖയായ കാർഡമം രജിസ്ട്രേഷനു (സിആർ) വേണ്ടി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ. ഈ മാസം 31 വരെയാണ് കാർഡമം രജിസ്ട്രേഷനു റവന്യു വകുപ്പ് അനുമതി നല്കിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ റവന്യു വകുപ്പിലെ ജീവനക്കാരെ തെരഞ്ഞെടുപ്പു ജോലികളിൽ നിയോഗിച്ചു. ഇതോടെ സിആർ രജിസ്ട്രേഷൻ നടപടികൾ നിശ്ചലാവസ്ഥയിലായി. നിലവില്‍ ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലെ നിരവധി കർഷകരുടെ സിആർ രേഖയുടെ കാര്യത്തിൽ അനിശ്ചിതത്വം നേരിടുകയാണ്.

ഒരു ഏലം കർഷകൻ തന്‍റെ കൃഷിയിടത്തില്‍ ഏലം കൃഷി ചെയ്യുന്നു എന്നു തെളിയിക്കുന്ന ആധികാരിക രേഖയാണ് കാർഡമം രജിസ്ട്രേഷൻ. ഈ രേഖ ഹാജരാക്കിയാൽ മാത്രമേ കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്ന് ഉൾപ്പെടെ ഏലവുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനോ വിളനാശം സംഭവിച്ചാൽ ധനസഹായത്തിന് അപേക്ഷിക്കാനോ സാധിക്കുകയുള്ളൂ. ഒരു കർഷകൻ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്‍ററുകളിൽ ലേലത്തിന് എത്തിക്കുന്നതിന് ഈ രേഖ ആവശ്യമാണ്.

സിആറിനായി കർഷകർ വില്ലേജ് ഓഫീസിലാണു നിർദിഷ്ട രേഖ സമർപ്പിക്കേണ്ടത്. ആ രേഖ പരിശോധിച്ചശേഷം വില്ലേജ് ഓഫീസർ കൃഷിയിടം സന്ദർശിച്ച് ഏലം കൃഷിയാണു ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന രേഖ താലൂക്കിലേക്കു കൈമാറണം. തുടർന്നു തഹസീൽദാരാണ് ഓരോ കർഷകർക്കും കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നല്കേണ്ടത്.


തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ റവന്യു ഓഫീസുകളിലെ മിക്ക ജീവനക്കാരും തെരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളിലാണ്. ഈ സാഹചര്യത്തിൽ ഈ മാസം കാർഡമം രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ ഒന്നും നീങ്ങുകയില്ലെന്നു വ്യക്തം.

അടുത്ത ആഴ്ച വിശുദ്ധ വാരമായതിനാൽ പല ദിവസങ്ങളിലും സർക്കാർ ഓഫീസുകള്‍ അവധിയാണ്. ഏലം കർഷകനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന രേഖയായ കാർഡമം രജിസ്ട്രേഷൻ നടപടികൾക്കു സമയം ദീർഘിപ്പിച്ചു നല്കണമെന്ന ആവശ്യമാണു ശക്തമായിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജൂണ്‍ മാസം വരെയെങ്കിലും കാർഡമം രജിസ്ട്രേഷനു സമയം നീട്ടിനല്കണമെന്നു കാർഡമം പ്ലാന്‍റേഴ്സ് ഫെഡറേഷൻ വണ്ടൻമേട് ചെയർമാൻ സ്റ്റെനി പോത്തനും ജനറൽ സെക്രട്ടറി പി.ആർ. സന്തോഷും ആവശ്യപ്പെട്ടു.

രജിസ്ട്രേഷനു സമയം ദീർഘിപ്പിച്ചില്ലെങ്കിൽ കർഷകർ ദുരിതം നേരിടേണ്ട സ്ഥിതിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.