നടക്കാത്ത അബുദാബി നിക്ഷേപക സംഗമത്തിന് കേരളത്തിന്‍റെ ചെലവ് 2.27 കോടി
നടക്കാത്ത അബുദാബി  നിക്ഷേപക സംഗമത്തിന്  കേരളത്തിന്‍റെ ചെലവ്  2.27 കോടി
Saturday, March 23, 2024 12:56 AM IST
തിരുവനന്തപുരം: അബുദാബി നിക്ഷേപകസംഗമത്തിനു ഗോൾഡ് സ്പോണ്‍സർഷിപ് എന്ന പേരിൽ കേരളത്തിനു ചെലവായത് 2,27,82,423 രൂപ. അബുദാബി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്‍റ് ആയിരുന്നു, അബുദാബിയിലേക്കു നിക്ഷേപകരെ ആകർഷിക്കാൻ അവർ നടത്തുന്ന സംഗമത്തിന്‍റെ സംഘാടകർ. അവർക്കു കേരളത്തിന്‍റെ സ്പോണ്‍സർഷിപ് പണം നൽകിയതു കെഎസ്ഐഡിസിയാണ്.

1.30 കോടിയാണു സ്പോണ്‍സർഷിപ് ചെലവായി ആദ്യം നിശ്ചയിച്ചിരുന്നത്. ടൂറിസം, വ്യവസായം, ഐടി എന്നീ വകുപ്പുകൾ തുല്യമായി സ്പോണ്‍സർഷിപ് പണം കെഎസ്ഐഡിസിക്കു നൽകണമെന്നായിരുന്നു തീരുമാനം.

സ്പോണ്‍സർഷിപ്പ് ചെലവുകൾക്ക് 2.27 കോടി ആയെന്നും ടൂറിസം വകുപ്പ് 75.94 ലക്ഷം നൽകണമെന്നും കെഎസ്ഐഡിസി ആവശ്യപ്പെട്ടു. പണം അനുവദിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഈ മാസം 16നു ടൂറിസം വകുപ്പ് 75.94 ലക്ഷം അനുവദിച്ചു. എഇ നിക്ഷേപക സംഗമത്തിനു കേരളവും സ്പോണ്‍സർമാരായത് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.


നിക്ഷേപകസംഗമത്തിൽ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവർക്കു കേന്ദ്രം യാത്രാനുമതി നൽകിയില്ല. 2023 മേയ് എട്ടു മുതൽ 10 വരെ അബുദാബിയിൽ നടന്ന നിക്ഷേപസംഗമത്തിൽ ഉദ്യോഗസ്ഥരാണു കേരളത്തെ പ്രതിനിധീകരിച്ചത്. ഖജനാവിൽനിന്ന് 2.27 കോടി തുലച്ചതല്ലാതെ ഒരു നിക്ഷേപവും കേരളത്തിൽ എത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.