ഹാലണ്ട്, മെസി മാസാണ്...
ഹാലണ്ട്, മെസി മാസാണ്...
Thursday, October 6, 2022 11:59 PM IST
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേട്ടത്തിലൂടെ പിഎസ്ജിയുടെ അർജന്‍റൈൻ സ്റ്റാർ ലയണൽ മെസിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ യുവ താരം എർലിംഗ് ഹാലണ്ടിനും റിക്കാർഡ്.

ബെൻഫികയ്ക്ക് എതിരായ മത്സരത്തിൽ പിഎസ്ജി 1-1 സമനില നേടിയപ്പോൾ മെസിയുടെ വകയായിരുന്നു ഗോൾ. സെൽഫ് ഗോളിലാണ് പിഎസ്ജി സമനില വഴങ്ങിയത്. ബെൻഫികയ്ക്ക് എതിരേ ഗോൾ നേടിയതോടെ ചാന്പ്യൻസ് ലീഗിൽ 40 ടീമുകൾക്ക് എതിരേ സ്കോർ ചെയ്യുന്ന ആദ്യ താരം എന്ന റിക്കാർഡ് മെസി കുറിച്ചു.


മാഞ്ചസ്റ്റർ സിറ്റി 5-0ന് കോപ്പൻഹെഗനെയാണ് തകർത്തത്. രണ്ട് ഉജ്വല ഗോൾ എർലിംഗ് ഹാലണ്ടിന്‍റെ വകയായിരുന്നു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 10 മത്സരങ്ങളിൽ ഒന്നിൽ അധികം ഗോൾ നേടുന്ന ഒന്പതാമത് താരം എന്ന റിക്കാർഡാണ് ഹാലണ്ട് സ്വന്തമാക്കിയത്.

ചെൽസി 3-0ന് എസി മിലാനെയും യുവന്‍റസ് 3-1ന് മക്കാബി ഹൈഫയെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-1ന് സെവിയ്യയെയും റയൽ മാഡ്രിഡ് 2-1ന് ഷാക്തർ ഡോണെറ്റ്സ്കിനെയും കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.