ക­ട­മെ­ടു­പ്പ് പ­രി­ധി: കേ­ന്ദ്ര­വും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച ന­ട­ത്തി­ക്കൂ­ടെ­യെ­ന്ന് സു­പ്രീം­കോ­ട­തി
ക­ട­മെ­ടു­പ്പ് പ­രി­ധി: കേ­ന്ദ്ര­വും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച ന­ട­ത്തി­ക്കൂ­ടെ­യെ­ന്ന് സു­പ്രീം­കോ­ട­തി
Tuesday, February 13, 2024 12:11 PM IST
ന്യൂ­ഡല്‍ഹി: ക­ട­മെ­ടു­പ്പ് പ­രി­ധി സം­ബ­ന്ധി­ച്ച് കേ­ന്ദ്രവും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച ന­ട­ത്തി­ക്കൂ­ടെ­യെ­ന്ന് സു­പ്രീം­കോ­ട­തി. സൗ­ഹാര്‍­ദ­പ­രമാ­യ സ­മീപ­നം ഉ­ണ്ടാ­യി­ക്കൂ­ടെ­യെ­ന്ന് കോട­തി ചോ­ദിച്ചു. ഉ­ച്ച­യ്­ക്ക് ര­ണ്ടി­ന് ഇ­ത് സം­ബ­ന്ധി­ച്ച് നി­ല­പാ­ട­റി­യി­ക്കാന്‍ കോടതി ഇരുകൂട്ടര്‍ക്കും നിര്‍ദേശം നല്‍കി.

ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രം ക­ട­മെ­ടു­പ്പ് പ­രി­ധി­ വെ­ട്ടി­ക്കു­റ­ച്ച­തു­മായി ബ­ന്ധ­പ്പെ­ട്ട് സംസ്ഥാ­ന സര്‍­ക്കാര്‍ നല്‍കിയ ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാ­കി­ല്ലെ­ന്ന് കോട­തി പ­റഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കു­ന്ന വി­ഷ­യ­മാ­ണി­ത്. ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോ­ട­തി ചോ­ദിച്ചു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി­ക്കൂ­ടേ­യെ­ന്ന് കോട­തി ആ­രാഞ്ഞു.


ചര്‍ച്ചയ്­ക്ക് തയാറാണെന്ന് കേ­ര­ള­ത്തി­ന് വേ­ണ്ടി ഹാ­ജരാ­യ അ­ഭി­ഭാ­ഷ­കന്‍ ക­ബില്‍ സിബല്‍ കോ­ട­തി­യെ അ­റി­യി­ച്ചു. എ­ന്നാല്‍ കേന്ദ്ര ധ­ന­മ­ന്ത്രി­ക്ക് ഒ­റ്റ­യ്­ക്ക് വി­ഷ­യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാ­നാ­വി­ല്ലെന്നും ധ­ന­കാ­ര്യ­സെ­ക്രട്ട­റി അ­ട­ക്ക­മു­ള്ള­വ­രു­മാ­യി കൂ­ടിയാ­ലോ­ച­ന ന­ടത്തി­യ ശേ­ഷം നി­ല­പാ­ട­റി­യി­ക്കാ­മെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ഉ­ച്ച­യ്­ക്ക് ര­ണ്ടി­ന് ഹര്‍ജി വീണ്ടും പ­രി­ഗ­ണി­ക്കും. ഈ സ­മയ­ത്ത് നി­ല­പാ­ട­റി­യി­ക്കാന്‍ ഇ­രു­കൂ­ട്ട­രോടും കോട­തി നിര്‍­ദേ­ശി­ക്കു­ക­യാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<