സു­പ്രീം­കോട­തി ഇ­ട­പെടൽ; വാ­യ്­പാപ­രി­ധിയിൽ കേ­ന്ദ്രവും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച­യ്­ക്ക് ധാരണ
സു­പ്രീം­കോട­തി ഇ­ട­പെടൽ; വാ­യ്­പാപ­രി­ധിയിൽ കേ­ന്ദ്രവും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച­യ്­ക്ക് ധാരണ
Tuesday, February 13, 2024 8:05 PM IST
ന്യൂ­ഡല്‍­ഹി: വാ­യ്­പാപ­രി­ധി വി­ഷ­യ­ത്തില്‍ കേ­ന്ദ്രവും കേ­ര­ളവും ത­മ്മില്‍ ചര്‍­ച്ച­യ്­ക്ക് വ­ഴി­യൊരു­ങ്ങി. സു­പ്രീം­കോട­തി ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്നാ­ണ് ഇ­രു­കൂ­ട്ടരും ത­മ്മില്‍ ചര്‍­ച്ച­യ്­ക്ക് ധാ­ര­ണ­യാ­യത്.

കേ­ര­ള­ത്തി­ലെ സാ­മ്പത്തി­ക പ്ര­തിസ­ന്ധി സം­ബ­ന്ധി­ച്ച് തു­റ­ന്ന ചര്‍­ച്ച­യ്­ക്ക് കേന്ദ്രം ത­യാ­റാണെന്ന് എ­ജി സു­പ്രീം­കോ­ട­തി­യെ അ­റി­യി­ച്ചു. ബു­ധ­നാഴ്­ച ത­ന്നെ ചര്‍­ച്ച­യ്‌­ക്കെ­ത്താ­മെന്ന് കേ­ര­ളവും വ്യ­ക്ത­മാക്കി.

ധ­ന­മന്ത്രി നി­യ­മസ­ഭാ സ­മ്മേ­ള­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട തി­ര­ക്കാ­യ­തി­നാല്‍ നാ­ളെ എ­ത്താന്‍ ക­ഴി­യില്ല. ഉ­ദ്യോ­ഗ­സ്ഥ­ര­ട­ങ്ങു­ന്ന സം­ഘം നാ­ളെ തന്നെ ഡല്‍­ഹി­യില്‍ എ­ത്തു­മെന്നും കേ­ര­ള­ത്തി­ന് വേ­ണ്ടി ഹാ­ജരാ­യ ക­ബില്‍ സി­ബല്‍ കോ­ട­തി­യെ അ­റി­യിച്ചു.

കേന്ദ്രം ക­ട­മെ­ടു­പ്പ് പ­രി­ധി­ വെ­ട്ടി­ക്കു­റ­ച്ച­തു­മായി ബ­ന്ധപ്പെട്ട കേരളത്തിന്‍റെ ഹർജി പരിഗണക്കുന്പോഴാണ് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തിക്കൂടെയെന്ന് കോടതി ആരാഞ്ഞത്. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


ഇരുകൂട്ടരും സമ്മതം മൂളിയെങ്കിലും ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷം ആധികാരികമായ നിലപാടറിയിക്കാൻ കോടതി നിർദേശം നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ഇരുകൂട്ടരും നിലപാട് അറിയിക്കുകയായിരുന്നു.

കേ­ര­ള­ത്തി­ലെയും കേ­ന്ദ്ര­ത്തി­ലെയും നേ­താ­ക്കള്‍ പ­രി­ച­യ­സ­മ്പ­ന്ന­രാ­ണെന്നും അ­വര്‍­ക്ക് ഈ വിഷ­യം സം­സാ­രി­ച്ച് പ­രി­ഹ­രി­ക്കാന്‍ ക­ഴി­യു­മെന്നും കോട­തി നി­രീ­ക്ഷിച്ചു. തി­ങ്ക­ളാഴ്­ച ഹര്‍­ജി വീണ്ടും പ­രി­ഗ­ണി­ക്കു­മ്പോള്‍ ചര്‍­ച്ച­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ അ­റി­യി­ക്കാനും കോട­തി നിര്‍­ദേ­ശം നല്‍കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<