പ്രമുഖ നേതാവിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ല: ദല്ലാൾ നന്ദകുമാർ
പ്രമുഖ നേതാവിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമിച്ചിട്ടില്ല: ദല്ലാൾ നന്ദകുമാർ
Wednesday, April 24, 2024 8:27 AM IST
തിരുവനന്തപുരം: സപിഎമ്മിന്‍റെ കണ്ണൂരിലെ പ്രമുഖ നേതാവിനെ ബിജെപിയിൽ ചേർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ. രാമനിലയത്തിൽവച്ച് ശോഭാ സുരേന്ദ്രൻ ഒരു നേതാവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.

ക­ണ്ണൂ­രി­ലെ ഉ­ന്ന­ത സി­പി­എം നേ­താ­വി­നെ ബി­ജെ­പി­യില്‍ ചേര്‍­ക്കാന്‍ ന­ന്ദ­കു­മാര്‍ ല­ക്ഷ്യ­മിട്ടു. ഇ­തി­നാ­ണ് ത­ന്നെ വ­ന്ന് ക­ണ്ട­തെ­ന്ന് ശോ­ഭാ സുരേന്ദ്രൻ പ­റഞ്ഞിരുന്നു. പി­ണ­റാ­യി­യു­ടെ ത­ല­പ്പൊ­ക്ക­മു­ള്ള നേ­താ­വി­നെ­യാ­ണ് ബി­ജെ­പി­യി­ലെ­ത്തി­ക്കാന്‍ ശ്ര­മി­ച്ചത്. തൃ­ശൂര്‍ രാ­മ­നി­ല­യ­ത്തി­ലെത്തി­ ഈ നേ­താ­വ് ത­ന്നെ കണ്ടു. പി­ന്നീ­ട് ഡല്‍­ഹി­യിലും വന്നു.

ഇ­തി­ന് പ്ര­തി­ഫ­ല­മാ­യി കോ­ടികളാണ് നന്ദകുമാർ ആവശ്യപ്പെട്ടത്. കാ­ല് തല്ലി­യൊ­ടി­ക്കു­മെ­ന്ന് പി­ണ­റാ­യി­യു­ടെ ലോ­ബി പ­റ­ഞ്ഞതു­കൊ­ണ്ടാണ് നേ­താ­വി­നെ ബി­ജെ­പി­യില്‍ എ­ത്തി­ക്കാ­നു­ള്ള ഉ­ദ്യ­മ­ത്തില്‍­നി­ന്ന് ന­ന്ദ­കു­മാര്‍ പി­ന്മാ­റി­യത്. ഈ നേ­താ­വി­­ന്‍റെ പേ­ര് ന­ന്ദ­കു­മാര്‍ പു­റ­ത്തു­വി­ട്ടാല്‍ താന്‍ കൂ­ടു­തല്‍ കാ­ര്യങ്ങള്‍ പ­റ­യാ­മെന്നും ശോ­ഭ പ­റഞ്ഞു.


ന­ന്ദ­കു­മാ­റി­­ന്‍റെ കൈ­യില്‍­നി­ന്ന് പ­ത്ത് ല­ക്ഷം വാങ്ങി. തന്‍റെ എ­ട്ട് സെന്‍റ് സ്ഥ­ലം വി­റ്റ­തി­­ന്‍റെ വി­ല­യാ­യി അ­ക്കൗ­ണ്ടി­ലാ­ണ് പ­ണം വാ­ങ്ങി­യത്.

ഈ സ്ഥ­ലം ര­ജി­സ്റ്റര്‍ ചെ­യ്യാന്‍ വേ­ണ്ടി പ­ല ത­വ­ണ പി­ന്നീ­ട് ന­ന്ദ­കു­മാ­റിനെ ബ­ന്ധ­പ്പെ­ട്ടി­ട്ടു­ണ്ട്. ത­ന്നെ സം­ശ­യ­ത്തി­­ന്‍റെ നി­ഴ­ലില്‍ നിര്‍­ത്താ­നാ­ണ് ഇ­പ്പോള്‍ ആ­രോ­പ­­ണ­മു­ന്ന­യി­ക്കു­ന്നത്. ന­ന്ദ­കു­മാര്‍ നാ­ണം കെ­ട്ട­വനും നെ­റി­കെ­ട്ട­വ­നു­മാ­ണെന്നും ശോ­ഭ കൂ­ട്ടി­ച്ചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<