ശ്രീനഗർ: പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും കാഷ്മീരീലെ പൂഞ്ച് സെക്ടറിൽ 15 പേർ മരിച്ചു. പൂഞ്ച് സ്വദേശികളാണ് കൊല്ലപ്പെട്ടത്.

43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ കാഷ്മീരികൾക്ക്
നേരെ വെടിയുതിർക്കുകയായിരുന്നു.

വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.