തിരുവനന്തപുരം: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങൾ മാറ്റി.

വ്യാഴാഴ്ച കോട്ടയത്ത് നടക്കേണ്ടിയിരുന്ന മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്‍റർ ഉദ്ഘാടനം, വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന പ്രഫഷണൽ വിദ്യാർഥികളുമായുള്ള മുഖാമുഖം എന്നിവ മാറ്റി.

ശനിയാഴ്ച കോഴിക്കോട് തീരുമാനിച്ചിരുന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖവും മാറ്റിവച്ചതിൽപ്പെടും. ഈ പരിപാടികൾ മറ്റൊരു ദിവസം നടത്താനാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പരിപാടികൾ മാറ്റിവച്ചതെന്നാണ് സൂചന.