മാന്‍ഹോളിലും മറ്റു കുഴികളിലുമൊക്കെ ആളുകളും മൃഗങ്ങളുമൊക്കെ കുടുങ്ങിയ നിരവധി സംഭവങ്ങള്‍ നാം കേട്ടിരിക്കുമല്ലൊ. പലപ്പോഴും ഇത്തരം വീഴ്ചകള്‍ ഗുരുതരമായ പരിക്കിനൊ മരണത്തിനൊ ഒക്കെ കാരണമാകാറുണ്ട്.

മിക്കപ്പോഴും അഗ്‌നിരക്ഷാ സേനയും മറ്റും ജീവന്‍ പണയപ്പെടുത്തിയാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാറുള്ളത്. ഇപ്പോഴിതാ അഴുക്കുചാലില്‍പെട്ടുപോയ ഒരു നായ്ക്കുട്ടിയെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയ സംഭവമാണ് നെറ്റിസണില്‍ ഹിറ്റ്.

അമേരിക്കയിലെ സാന്‍ അന്‍റോണിയോയിലാണ് ഈ സംഭവം. ഒരു വീടിന്‍റെ മുന്‍വശത്ത് കളിക്കുന്നതിനിടെ തുറന്ന വാല്‍വിലേക്ക് ഈ നായ്ക്കുട്ടി വീഴൂകയായിരുന്നു. മൂന്നു നായ്ക്കുട്ടികളാണ് ഇത്തരത്തില്‍ വീണത്.

എന്നാല്‍ രണ്ടെണ്ണത്തെ പെട്ടെന്നുതന്നെ രക്ഷിക്കാന്‍ വീട്ടിലുള്ളവര്‍ക്കായി. പക്ഷെ, മൂന്നാമത്തെ നായ ആഴത്തിലേക്ക് പതിച്ചു. പിന്നീട് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അവര്‍ മലിനജല ലൈനില്‍ കുടുങ്ങിയ ഈ നായയ്ക്ക് അടുത്തേക്ക് ഒരു കാമറ അയയ്ച്ചു. മാത്രമല്ല സഹായത്തിനായി സാന്‍ അന്‍റോണിയോ വാട്ടര്‍ സിസ്റ്റത്തെയും അവര്‍ വിളിച്ചു. പിന്നീട് വെള്ളം പുറംതള്ളുകയും നായയേ പുറത്തെത്തിക്കുകയും ചെയ്തു.

എട്ടുമണിക്കൂറില്‍ അധികമാണ് ഇത്തരത്തില്‍ ഈ നായ്ക്കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ടിവന്നത്.

പിപ്പ് എന്നാണ് ഈ നായ്ക്കുട്ടിയുടെ പേര്. അവര്‍ അതിനെ അനിമല്‍ കെയര്‍ സര്‍വീസ് ഇടത്തില്‍കൊണ്ടുപോയി ആരോഗ്യകാര്യം ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്. ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്ക് കൈയടിക്കുകയാണ് മാധ്യമങ്ങളും നെറ്റിസണും ഇപ്പോള്‍.