നെല്ലിയന്പം ദന്പതി വധക്കേസ്: പ്രതി അർജുന് വധശിക്ഷ
നെല്ലിയന്പം ദന്പതി വധക്കേസ്: പ്രതി അർജുന് വധശിക്ഷ
Tuesday, April 30, 2024 1:56 AM IST
മാനന്തവാടി: പനമരം താഴെ നെല്ലിയന്പം പദ്മാലയത്തിൽ കേശവൻ (70), ഭാര്യ പദ്മാവതി (68)എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അർജുനു വധശിക്ഷ. ജില്ലാ സെഷൻസ് അഡ്ഹോക്(രണ്ട്)കോടതി ജഡ്ജി എസ്.കെ. അനിൽകുമാറാണു വിധി പ്രസ്താവിച്ചത്.

അർജുൻ കുറ്റക്കാരനെന്നു കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് വധശിക്ഷയും മോഷണത്തിനു പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഡിവൈഎസ്പി എ.പി. ചന്ദ്രൻ, സിഐ അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷണം നടത്തിയത്.

2021 ജൂണ്‍ 10നു രാത്രി പ്രതി നടത്തിയ ആക്രമണത്തിലാണ് ദന്പതികൾ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവൻ സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയിൽ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. മോഷണശ്രമത്തിനിടെയാണ് അർജുൻ കൊല നടത്തിയത്.


2021 സെപ്റ്റംബർ 16ന് മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അർജുൻ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണു കുറ്റസമ്മതം നടത്തിയത്.

വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി.ജെ. ജോർജ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.