ശോഭയ്ക്കെതിരേ വിമര്‍ശനവുമായി പി. രഘുനാഥ്, അനുകൂലിച്ച് കൃഷ്ണദാസ്
ശോഭയ്ക്കെതിരേ വിമര്‍ശനവുമായി  പി. രഘുനാഥ്, അനുകൂലിച്ച് കൃഷ്ണദാസ്
Wednesday, May 1, 2024 1:35 AM IST
കോഴിക്കോട്: ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രനെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതുമുതല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭയ്‌ക്കെതിരേ പുതിയ വിവാദത്തിന്‍റെ ചുവടുപിടിച്ചു വിമര്‍ശനം കടുപ്പിക്കുകയാണ് ഒരു വിഭാഗം.

ബിജെപിയിലേക്ക് ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വച്ചല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ് കുറ്റപ്പെടുത്തി.ഇവര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വച്ചല്ല- രഘുനാഥ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പ്രകാശ് ജാവദേക്കറെയും ശോഭ സുരേന്ദ്രനെയും പേരുപറയാതെ വിമര്‍ശിക്കുന്നതാണ് പി. രഘുനാഥിന്‍റെ പോസ്റ്റ്. നരേന്ദ്ര മോദിയില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ആളുകളെത്തുന്നത്. ദല്ലാളുമാര്‍ വഴി ആരെയും കൊണ്ടുവരേണ്ടതില്ല. കളങ്കിതരുടെ ബന്ധം പൊതുപ്രവര്‍ത്തകര്‍ക്കു ഭൂഷണമല്ലെന്നും രഘുനാഥ് വിമര്‍ശിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനു ദല്ലാള്‍ നന്ദകുമാര്‍ വഴി ശോഭ സുരേന്ദ്രന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.


ഇ.പി. ജയരാജനെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ദേശീയ നേതൃത്വത്തിന്‍റെ അറിവോടെ താന്‍ ശ്രമിച്ചുവെന്നും മൂന്നിലധികം കൂടിക്കാഴ്ചകള്‍ക്ക് താന്‍ വഴിയൊരുക്കിയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഴിന് ജാവദേക്കര്‍ സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് പൊതുപ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ചതിനു പിന്നാലെയാണു കൂടുതല്‍ സജീവമായത്.

എന്തായാലും തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വംതന്നെ മാറിയേക്കാമെന്ന അവസ്ഥയിലാണ് ബിജെപി കേരള ഘടകം. ഇതിനിടയിലാണ് പാര്‍ട്ടിയിലേക്ക് മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നും ആളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, ശോഭ ‍ പറഞ്ഞത് അവരുടെ അനുഭവമാണെന്നു പറഞ്ഞ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് രംഗത്തെത്തിയത് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായം തുറന്നുകാണിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.