മോദിക്കെതിരായ ഹർജി കോടതി നിരസിച്ചു
മോദിക്കെതിരായ ഹർജി  കോടതി നിരസിച്ചു
Wednesday, May 1, 2024 3:02 AM IST
തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്വകാര്യ ഹർജി കോടതി ഫയലിൽ സ്വീകരിക്കാതെ നിരസിച്ചു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും അധികാര പരിധി ഇല്ലെന്ന കാരണവും കൊണ്ടാണ് കോടതി ഹർജി നിരസിച്ചത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ.ജി.രവിതയാണ് ഹർജി പരിഗണിച്ചത്.

പ്രധാനമന്ത്രി രാജസ്ഥാനിലെ ബൻസ്വാഡയിൽ ഏപ്രിൽ 22ന് നടത്തിയ പ്രസംഗമായിരുന്നു ഹർജിയിലെ പരാമർശ വിഷയം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രസംഗം വിദ്വേഷപരമാണെന്നായിരുന്നു ഹർജിയിലെ ആരോപണം.


മതവിദ്വേഷം വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനു മോദിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പാച്ചല്ലൂർ തിരുവല്ലം സ്വദേശി അഹമ്മദ് ആയിരുന്നു ഹർജിക്കാരൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.