പാനൂർ വിഷ്ണുപ്രിയ വധം: വിധി എട്ടിന്
Friday, May 3, 2024 12:44 AM IST
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ വധക്കേസിൽ ഈ മാസം എട്ടിന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി. മൃദുല വിധി പറയും. കേസിലെ പ്രതിഭാഗം വാദവും പൂർത്തിയായതിനെത്തുടർന്നാണ് കേസ് വിധി പറയുന്നതിനായി എട്ടിലേക്കു മാറ്റിയത്.

കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. ശ്യാംജിത്ത് ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാണുള്ളത്.

ശ്യാംജിത്തിന് വിഷ്ണുപ്രിയയോട് വെറുപ്പില്ലെന്നും വിഷ്ണുപ്രിയയെ കൊല്ലേണ്ട ആവശ്യം ഇല്ലെന്നും പ്രതി വിഷ്ണുപ്രിയയെ കൊല്ലുന്നത് ആരും കണ്ടിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

വിചാരണയുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ ചോദ്യം ചെയ്തപ്പോൾ 600 ചോദ്യങ്ങൾക്ക് 39 എണ്ണത്തിന് ശരിയെന്ന് പ്രതി ഉത്തരം കൊടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്താണ് ഹാജരായത്. പാനൂർ സിഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 60 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവദിവസം വൈകുന്നേരംതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.


കുഞ്ചാക്കോ ബോബൻ നായകനായ ‘അഞ്ചാംപാതിര’ എന്ന സിനിമയാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതി ആധാരമാക്കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
2022 ഒക്‌ടോബർ 22നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. 14 മാസം കൊണ്ടാണ് ഈ കേസിൽ വിചാരണയും വാദപ്രതിവാദവുമെല്ലാം പൂർത്തിയായിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.