പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു മരിച്ചു
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ   കിണറ്റില്‍ വീണു മരിച്ചു
Friday, May 3, 2024 12:44 AM IST
കുടക്കച്ചിറ: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു. കുടക്കച്ചിറ വല്ലയില്‍ ഓന്തനാല്‍ ബിജുവിന്‍റെ മകന്‍ ലിജുവാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിനിടെ കിണറ്റിലേക്കു വീണ ലിജു ചെളിയില്‍ പൂണ്ടുപോകുകയായിരുന്നു. പഴയ വീട് പൊളിച്ചതോടെ സമീപത്തെ ഷെഡിലാണ് കുടുംബം താമസിച്ചിരുന്നത്.

പുതിയ വീടിനുള്ള പ്ലോട്ടിലാണ് സംരക്ഷണഭിത്തിയില്ലാത്ത കിണറുള്ളത്. മുന്പും കിണറ്റില്‍ പോയ പന്ത് ബക്കറ്റ് ഉപയോഗിച്ച് കുട്ടികള്‍ കോരി എടുത്തിട്ടുണ്ട്. മഴ പെയ്തപ്പോള്‍ മണ്ണ് കിണറ്റിലേക്കു വീണ് ചെളി രൂപപ്പെട്ടിരുന്നു. ഇതാണ് ചെളിയില്‍ അകപ്പെടാനിടയാക്കിയത്. കുട്ടിയെ കണ്ടെത്തി പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. 


കുടക്കച്ചിറ സെന്‍റ് ജോസഫ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം കുടക്കച്ചിറ സെന്‍റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ചു. അമ്മ: ലിസി. സഹോദരി: ലിബി ബിജു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.