സ്നേഹത്തിന്‍റെ വ്യാഖ്യാനമായി മാറിയ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
സ്നേഹത്തിന്‍റെ വ്യാഖ്യാനമായി മാറിയ  ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ
Friday, May 3, 2024 4:51 AM IST
സിസ്റ്റർ പീയൂഷ എസ്എംഎസ്(മദർ ജനറൽ, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്)

കാരുണ്യത്തിന്‍റെ കർമയോഗിയായ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിന്‍റെ സ്വർഗപ്രവേശനത്തിന്‍റെ 10-ാം വർഷമാണിത്. ഒരു ശതാബ്ദക്കാലം പാവപ്പെട്ടവർക്കും അശരണർക്കുമിടയിൽ കരുണയുടെ സുവിശേഷം ജീവിച്ച് മാതൃകയും പ്രചോദനവുമായ പുരോഹിതശ്രേഷ്ഠനാണ് കൈപ്പൻപ്ലാക്കലച്ചൻ. താൻ സ്നേഹിച്ചവരുടെയും തന്നെ സ്നേഹിച്ചവരുടെയും ഹൃദയത്തിൽ അച്ചൻ കോറിയിട്ട സുവിശേഷം നമ്മെ ഓർമപ്പെടുത്തുന്നു: “പാവങ്ങളെ മറക്കരുത്, അവർ ദൈവത്തിന്‍റെ കൂദാശയാണ്”. സ്നേഹത്തിന്‍റെ വ്യാഖ്യാനമായി മാറിയ അച്ചന്‍റെ ജീവിതം അനേകായിരങ്ങൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണ്.

1914 ഏപ്രിൽ 16ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിലാണ് ഏബ്രഹാമച്ചന്‍റെ ജനനം. ആഴമായ വിശ്വാസത്തിൽ വളർന്നുവന്ന അച്ചന് ദീനാനുകന്പയും പാവപ്പെട്ടവരോടുള്ള സവിശേഷ വാത്സല്യവും കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. പൗരോഹിത്യ ജീവിതത്തിലേക്ക് വിളി സ്വീകരിക്കുന്നതിന് അത് സഹായകമായിരുന്നു.

പാലാ ളാലം പള്ളി വികാരിയായിരിക്കേയാണ് അച്ചന്‍റെ ജീവിതം ആതുരസേവനത്തിലേക്കു തിരിയുന്നത്. അനാഥരും അശരണരുമായ ആണ്‍കുട്ടികൾക്കായി പാലായ്ക്കടുത്ത് പരമലക്കുന്നിൽ 1959 ഏപ്രിൽ അഞ്ചിന് നാലു കുട്ടികളുമായി ബോയ്സ്ടൗണ്‍ ആരംഭിച്ചു. അന്നുമുതൽ ബാലഭവനങ്ങളുടെ നടത്തിപ്പിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ നാൾവരെയും അയ്യായിരത്തിലേറെ കുട്ടികൾക്ക് ഈ ഭവനം അഭയകേന്ദ്രമായിരുന്നു.

പെണ്‍കുട്ടികൾക്കായി കൊഴുവനാൽ ഗേൾസ് ടൗണ്‍ എന്ന പേരിൽ ആരംഭിച്ച സംരക്ഷണാലയം അനേകായിരം പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കി. വൃദ്ധരായ മാതാപിതാക്കൾക്കായി ബോയ്സ് ടൗണിനോടനുബന്ധിച്ച് ദയാഭവൻ ആരംഭിച്ചു. ഇപ്പോൾ കേരളത്തിന് അകത്തും പുറത്തുമായി നൂറ്റിയിരുപതോളം ഭവനങ്ങളിലായി എണ്ണായിരത്തോളം അംഗങ്ങളെ സംരക്ഷിച്ചുവരുന്നു.


ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുവേണ്ടി ഇരുപത്തഞ്ചോളം ഭവനങ്ങളിൽ ഇന്ന് സ്നേഹഗിരി മക്കൾ സ്നേഹശുശ്രൂഷ ചെയ്യുന്നു. “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ 25,40) എന്ന ദൈവവചനം ജീവിതദർശനവും ജീവിതദൗത്യവുമാക്കി മാറ്റിയ കൈപ്പൻപ്ലാക്കലച്ചൻ, തന്‍റെ മനസിലെ ശുശ്രൂഷാദൗത്യം നിർവഹിക്കുന്നതിനായി 1969 മേയ് 24ന് സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് രൂപംകൊടുത്തു. ഇന്ന് മൂന്നു പ്രോവിൻസുകളിലും ഒരു റീജണിലുമായി 550ഓളം സിസ്റ്റേഴ്സ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി ആതുരശുശ്രൂഷ നിർവഹിക്കുന്നു.

സ്നേഹഗിരി മിഷനറി ചൈതന്യം കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി മലയാറ്റൂർ കേന്ദ്രീകരിച്ച് അച്ചൻ 1999ൽ ദൈവദാൻ സിസ്റ്റേഴ്സിന്‍റെ സമൂഹവും ആരംഭിച്ചു.

പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും പരസഹായം ആവശ്യമായവരുമായ സഹോദരങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള കൃപ ദൈവം എക്കാലത്തും നൽകിവരുന്നതുകൊണ്ട്, സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിലേക്ക് നല്ല ദൈവം അർഥിനികളെ നൽകി അനുഗ്രഹിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.