എക്സിബിഷൻ മേഖല പ്രതിസന്ധിയിൽ
എക്സിബിഷൻ മേഖല  പ്രതിസന്ധിയിൽ
Monday, May 6, 2024 4:38 AM IST
കോഴിക്കോട്: സർക്കാരിന്‍റെ പുതിയ മാനദണ്ഡം കേരളത്തിലെ എക്സിബിഷൻ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു.

സർക്കാരിന്‍റെ നയം മൂലം കേരളത്തിലെ എക്സിബിഷൻ നടത്തിപ്പുകാർ മറ്റു സംസ്ഥാനങ്ങൾ തേടി പോകുകയാണെന്നും ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ കണ്ണു തുറപ്പിക്കാൻ ജൂണിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തുമെന്നും കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ അറിയിച്ചു.

വേനലവധിക്കാലത്ത് കേരളത്തിൽ ചെറുതും വലുതുമായി നാൽപതോളം എക്സിബിഷനുകളാണ് നടന്നുവന്നിരുന്നത്. ഇതിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുമായി അവസാനിപ്പിച്ചുവെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

സർക്കാർ ഗ്രൗണ്ടുകളുടെ ഭീമമായ വാടകയും താത്കാലിക ബിൽഡിംഗ് പെർമിറ്റ് ഫീസ് വർധനവുമെല്ലാമാണ് പ്രതിസന്ധിക്കു കാരണം. 18 ശതമാനം ജിഎസ്ടിക്ക് പുറമേ 10 ശതമാനം എന്‍റർടെയ്ൻമെന്‍റ് ടാക്സ് കൂടി സർക്കാർ ഈടാക്കിത്തുടങ്ങിയപ്പോൾ കൂടുതൽ പ്രതിസന്ധി ഉടലെടുത്തു. കോവിഡ് പ്രതിസന്ധികൾക്കു ശേഷം കരകയറി വന്ന മേഖലയാണ് താങ്ങാവുന്നതിലധികമുള്ള ചെലവുകൾ കാരണം തകർച്ചയിലേക്കു പതിക്കുന്നത്.

എക്സിബിഷൻ നടത്തിപ്പുകാരായ പലരും ഇതിനകം തൊട്ടടുത്ത സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞിട്ടുണ്ട്. എക്സിബിഷനുകളും സർക്കസുകളും നടന്നിരുന്ന ഗ്രൗണ്ടുകളിലെല്ലാം കെട്ടിടങ്ങൾ ഉയർന്നതിനാൽ എക്സിബിഷൻ സംഘടിപ്പിക്കാൻ സ്ഥലമില്ലാതായിരിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ മേഖലയെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.


സർക്കാർ ഗ്രൗണ്ടുകൾക്കുപോലും ഭീമമായ വാടകയാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈടാക്കുന്നത്. മറ്റു പ്രോഗ്രാമുകൾക്ക് ദിവസം 5,000 രൂപയ്ക്ക് നൽകുന്ന സർക്കാർ സ്ഥലം എക്സിബിഷനുകൾക്ക് നൽകുന്പോൾ ദിവസേന 24,000 രൂപ വരെ വാങ്ങിയ സംഭവങ്ങളുണ്ടെന്ന് എക്സിബിഷൻ നടത്തിപ്പുകാർ പറയുന്നു. ഒരു മൈതാനിയിൽ കേവലം ഒരാഴ്ച മാത്രം സംഘടിപ്പിക്കുന്ന കാർണിവലിന് മീറ്റർ സ്ക്വയറിന് 300 രൂപ ബിൽഡിംഗ് പെർമിഷൻ ഫീസായി ഈടാക്കുന്നു. ഇതിനു പുറമേ ബലൂണ്‍, വള, ചാന്ത്, കണ്‍മഷി തുടങ്ങിയവ കച്ചവടം ചെയ്യുന്ന കടകൾക്ക് 500 രൂപയും ലൈസൻസ് ഫീസായി ഈടാക്കുന്നുണ്ട്.

കെട്ടിട നിർമാണ ചട്ടങ്ങളിൽ വർധിപ്പിച്ചിരിക്കുന്ന അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയെല്ലാം പ്രതിസന്ധിയുണ്ടാക്കുന്നു.ഒരു മാസത്തേക്കുള്ള പന്തൽ ഉൾപ്പെടെ കെട്ടുന്പോൾ താത്കാലിക പെർമിറ്റായി 5000 രൂപയിൽ താഴെയാണ് നേരത്തേ ഈടാക്കിയിരുന്നത്. എന്നാലിപ്പോൾ ലക്ഷങ്ങൾ നൽകേണ്ട സ്ഥിതിയാണ്. പിപിആർ ലൈസൻസ് ഫീസ്, ഹരിത കർമസേന ഫീസ്, പോലീസ്, ഫയർ, ഇല‌‌‌ക‌്ട്രിസിറ്റി, ഇൻഷുറൻസ് ചെലവ് എന്നിവ കൂടാതെ 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു.

ഇതിനു പുറമെ 10 ശതമാനം അഡീഷണൽ എന്‍റർടെയ്ൻമെന്‍റ് ടാക്സും സർക്കാരിനു കൊടുക്കണം. എന്നാൽ വിവരാവകാശം പ്രകാരം ജിഎസ്ടി ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇത്തരമൊരു ചാർജ് ഈടാക്കാൻ സംസ്ഥാന സർക്കാരിന് അനുമതി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.