വരൾച്ചാ ദുരിതം: കൃഷിനാശത്തിന്‍റെ കണക്കെടുക്കും
വരൾച്ചാ ദുരിതം: കൃഷിനാശത്തിന്‍റെ കണക്കെടുക്കും
Monday, May 6, 2024 5:42 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: രണ്ടു മാസമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊടും വേനലിൽ വാടി തളർന്നത് കോടികളുടെ കൃഷികൾ. ഈ മാസവും വേനൽ ദുരിതം തുടരുമെന്ന സന്ദേശം കർഷകരുടെ ചങ്കിടിപ്പ് വർധിപ്പിച്ചിരിക്കുകയാണ്. ഇതിന് ആശ്വാസമായി കഴിഞ്ഞ രണ്ട് മാസം വരൾച്ചയെ തുടർന്നുണ്ടായ കൃഷിനാശത്തിന്‍റെ കണക്കെടുത്ത് സമർപ്പിക്കാൻ ബ്ലോക്ക് തല കമ്മറ്റിയെ ചുമതലപ്പെടുത്തി.


വരും ദിവസങ്ങളിൽ ഇവർ നേരിട്ട് കൃഷിയിടങ്ങളിൽ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി സർക്കാരിന് കണക്ക് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഇരു ജില്ലകളിലെയും കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് അധികൃതർക്ക് നൽകി കഴിഞ്ഞു. ഈ സംഘത്തിന്‍റെ വിലയിരുത്തലിലാകും വരൾച്ചയെ തുടർന്നുണ്ടായ കൃഷിനാശവും സഹായവും നിർണയിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.