കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു
Monday, May 6, 2024 5:54 AM IST
അഞ്ചൽ(കൊല്ലം): ജില്ലയില്‍ രണ്ടിടങ്ങളിലായി കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു. പത്തനാപുരത്ത് കല്ലടയാറ്റിലും ഓയൂരില്‍ ഇത്തിക്കരയാറ്റിലും കുളിക്കാനിറങ്ങിയവരാണ് മരിച്ചത്.

പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ കല്ലടയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കളാണ് മുങ്ങിമരിച്ചത്. വലിമഠത്തില്‍ സുരേഷ്-മഞ്ചു ദമ്പതികളുടെ മകന്‍ സുജിന്‍ (20), പന്തളം കുളനട കൈതക്കുഴിയില്‍ തടത്തില്‍ വീട്ടില്‍ സുരേന്ദ്രന്‍ - സുജാത ദമ്പതികളുടെ ഏകമകന്‍ ശങ്കു എന്ന് വിളിക്കുന്ന നിഖില്‍ (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് മൂന്നോടെയായിരുന്നു സംഭവം. പത്തനാപുരത്തെ മാതാവിന്‍റെ വീട്ടിലെത്തിയ നിഖിലും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാനെത്തിയത്. പാറയില്‍ നിന്ന് കാല്‍വഴുതി ചുഴിയില്‍ വീണ നിഖിലിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുജിനും അപകടത്തില്‍ പെടുന്നത്. കൂട്ടുകാരുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം ഇവരെ വെള്ളത്തില്‍ നിന്നും കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇത്തിക്കരയാറ്റില്‍ അടുതലക്കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മീയ്യണ്ണൂര്‍ ടിബി ജംഗ്ഷനില്‍ ചാക്കോച്ചി എന്ന് വിളിക്കുന്ന ബിനു(46)വാണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ബിനു. ബിനുവിനെ കൂട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: സിനി. മക്കള്‍: സോനു, മോനു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.