യദുവിനെതിരേ കുരുക്കുമുറുക്കി പോലീസ്; ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നു കണ്ടെത്തൽ
യദുവിനെതിരേ കുരുക്കുമുറുക്കി പോലീസ്; ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നു കണ്ടെത്തൽ
Monday, May 6, 2024 5:54 AM IST
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവും തമ്മിൽ തർക്കമുണ്ടായ ദിവസം യാത്രയ്ക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി. തർക്കമുണ്ടായ കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തൃശൂരിൽ നിന്ന് ബസ് പുറപ്പെടുന്നത്.

രാത്രി 9.45 ഓടെയാണ് തിരുവനന്തപുരം പാളയത്തുവച്ച് തർക്കമുണ്ടായത്. യാത്രയിൽ പലസമയത്തായി ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. പല ടവറുകളിലായാണ് സംസാരം. ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളിയിൽ പോലീസ് റിപ്പോർട്ട് കെഎസ്ആർടിസിക്ക് കൈമാറും.

അതേസമയം യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നടി പരാതി ഉന്നയിച്ച കഴിഞ്ഞ വർഷം ജൂണ്‍ 18, 19 തിയതികളിൽ തിരുവനന്തപുരം-വഴിക്കടവ് ബസ് ഓടിച്ചത് യദുവാണെന്ന് ട്രിപ്പ് ഷീറ്റിൽ നിന്ന് വ്യക്തമായിരുന്നു.


ഈ ബസിലെ യാത്രാക്കരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അന്ന് തർക്കത്തിൽ ഇടപെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. ഇതിനിടെ കെഎസ്ആർടിസിയിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തിലും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശിപാർശ നൽകും. നേരത്തേ രണ്ട് കേസുകൾ നിലനിൽക്കേ താത്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.

കോടതി ഇടപെട്ടതോടെയാണ് കഴിഞ്ഞ ദിവസം മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരേ കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന ദുർബല വകുപ്പുകളാണ് ചുമത്തിയത്. സംഘം ചേർന്ന് മാർഗതടസമുണ്ടാക്കിയെന്നാണ് കേസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.