വന്യമൃഗ ശല്ല്യം രൂക്ഷമായ പത്തു സ്ഥലങ്ങളിൽ പ്രതിരോധ നിവാരണ പ്രവർത്തനങ്ങൾ നടത്തും
വന്യമൃഗ ശല്ല്യം രൂക്ഷമായ പത്തു സ്ഥലങ്ങളിൽ പ്രതിരോധ നിവാരണ  പ്രവർത്തനങ്ങൾ നടത്തും
Tuesday, May 7, 2024 2:04 AM IST
തിരുവനന്തപുരം: വന്യമൃഗ ശല്ല്യം രൂക്ഷമായി അനുഭവപ്പെടുന്നതായി കണ്ടെത്തിയ പത്തു പ്രദേശങ്ങളിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനം.

ഇതിനായി ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ദുരന്തനിവാരണ അഥോറിറ്റിയുമായി ചേർന്നു നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും വനപ്രദേശങ്ങളിൽ നടപ്പിലാക്കും.

കാടിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉൾവനത്തിൽ ജലലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിനും ഏർലി വാണിംഗ് സിസ്റ്റം ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും സംവിധാനിക്കുന്നതിനും സർക്കാർ തീരുമാനിച്ചു.

വനംവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ മനുഷ്യ-വന്യജീവി ശല്ല്യം ലഘൂകരിക്കുന്നതിനു സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര ദേശീയ തലങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ പ്രഥമ ഓണ്‍ലൈൻ യോഗത്തിലാണു തീരുമാനമുണ്ടായത്.

അധിനിവേശ സസ്യങ്ങളുടെ ഉൻമൂലനം ത്വരിതപ്പെടുത്തും. മറ്റു രാജ്യങ്ങളിൽ അനുവർത്തിക്കുന്ന സ്റ്റാന്‍റാർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുകൾ ഉചിതമായി പകർത്തി നടപ്പാക്കും. വന്യമൃഗ സംഘർഷ ലഘൂകരണത്തിനായി ഓരോ ജീവിക്കും വെവ്വേറെ എസ്ഒപികൾ തയാറാക്കാനും യോഗത്തിൽ തീരുമാനിച്ചു.


വന്യജീവി ശല്ല്യ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ നൂതന രീതികൾ വിദഗ്ധർ അവതരിപ്പിച്ചു.

ചെലവു ചുരുങ്ങിയതും ഫലപ്രദവുമായ പ്രതിരോധ മാർഗങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പകർത്താൻ തീരുമാനിച്ചു.

ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്നപരിഹാരം നിർദേശിക്കുന്നതിന് വിദഗ്ധ സമിതി അംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശിൽപശാലകളും നടത്തുന്നതിനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാന സർക്കാർ വന്യജീവി ശല്ല്യ വിഷയങ്ങളിൽ വളരെ ക്രിയാത്മകമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നു യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.