നാലുപേർ കഴുത്തറുത്ത നിലയിൽ; അമ്മയും മകളും മരിച്ചു
നാലുപേർ കഴുത്തറുത്ത നിലയിൽ;  അമ്മയും മകളും മരിച്ചു
Wednesday, May 8, 2024 1:57 AM IST
ചാത്തന്നൂർ: ഒരു കുടുംബത്തിലെ നാലംഗങ്ങളെ കഴുത്തറുത്ത നിലയിൽ നാട്ടുകാർ കണ്ടെത്തി. ഇതിൽ അമ്മയും മകളും മരിച്ചു. അച്ഛനെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഭാര്യയെയും മകളെയും കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ഇന്നലെ രാവിലെയാണ് സംഭവം.

പൂതക്കുളം വേപ്പിൻമൂട് തെങ്ങിൽ വീട്ടിൽ സജിത്ത് (ശ്രീജു -46) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്.

പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്‍റെ നിലയും ഗുരുതരമാണ്.


ഇയാള്‍ ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത് എന്ന് സംശയിക്കുന്നു.

രാവിലെ വീട് തുറക്കാത്തതിനെത്തുടർന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുറന്നു കിടന്ന ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോൾ രക്തം ഒഴുകി വരുന്നത് കണ്ട് സംശയം തോന്നി അയൽക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറുകയായിരുന്നു.

പ്രീത പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്‍റാണ്. ശ്രീനന്ദ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ശ്രീരാഗ് പ്ലസ് ടു വിദ്യാർഥിയാണ്.

സജിത്ത് 10 വർഷത്തോളം വിദേശത്തായിരുന്നു. കടബാധ്യതകളാണ് കാരണമെന്ന് കരുതുന്നു. ചാത്തന്നൂർ എസിപി ബൈജു വി. നായരുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.