ജനം ചൂടിൽ മരിക്കുന്പോൾ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി. മുരളീധരൻ
ജനം ചൂടിൽ മരിക്കുന്പോൾ മുഖ്യമന്ത്രി  ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി. മുരളീധരൻ
Wednesday, May 8, 2024 1:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ജനം ചൂടിൽ മരിക്കുന്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കുകയാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ.

മുഖ്യമന്ത്രിയുടെ 19 ദിവസം നീണ്ടുനിൽക്കുന്ന വിദേശയാത്രയുടെ സ്പോണ്‍സർ ആരെന്നു വ്യക്തമാക്കണം. നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന സമീപനമാണു പിണറായി വിജയന്‍റേതെന്നും വി. മുരളീധരൻ പറഞ്ഞു.

യാത്രയുടെ ചെലവ് എത്രയെന്നും സ്പോണ്‍സർ ആരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയണം. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.


സാന്പത്തിക പ്രതിസന്ധിയിൽ വലയുന്ന സർക്കാരിന്‍റെ തലവൻ ആഡംബരയാത്ര നടത്തുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടു പറയണമെന്നും മുരളീധരൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.