സിദ്ധാര്‍ഥന്‍റെ മരണം: കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം
സിദ്ധാര്‍ഥന്‍റെ മരണം:  കുറ്റപത്രത്തിന്‍റെ  പകര്‍പ്പ് നല്‍കാന്‍  നിര്‍ദേശം
Wednesday, May 8, 2024 1:58 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രാഥമിക കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. കുറ്റപത്രം ഇന്നലെ സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി. ഇതിനെത്തുടര്‍ന്ന് പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

പ്രതികളായ അരുണ്‍ കേലോത്ത്, എന്‍. ആസിഫ് ഖാന്‍, എ. അല്‍ത്താഫ്, റെയ്ഹാന്‍ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


റാഗിംഗ്, ആത്മഹത്യാ പ്രേരണ, മര്‍ദനം, ഗൂഢാലോചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സിദ്ധാര്‍ഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും സിബിഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.