മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ഇന്നു ചേരാനിരുന്ന ഓണ്‍ലൈൻ മന്ത്രിസഭാ യോഗം മാറ്റി
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ഇന്നു ചേരാനിരുന്ന  ഓണ്‍ലൈൻ മന്ത്രിസഭാ യോഗം മാറ്റി
Wednesday, May 8, 2024 2:07 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി ഇന്തോനേഷ്യയിലേക്കു പോയ സാഹചര്യത്തിൽ ഇന്ന് ഓണ്‍ലൈനായി ചേരുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭാ യോഗം മാറ്റിവച്ചു. ഇന്നു രാവിലെ 9.30ന് ഓണ്‍ലൈനായി മന്ത്രിസഭ ചേരുമെന്നായിരുന്നു മന്ത്രിമാരെ നേരത്തേ അറിയിച്ചിരുന്നത്.

എന്നാൽ, ഇന്നലെ വൈകുന്നേരത്തോടെ മന്ത്രിസഭാ യോഗം തത്കാലം മാറ്റിവയ്ക്കുന്നതായി ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ അജൻഡയിൽ ഒരിനം മാത്രമേ ഉള്ളൂ എന്ന സാഹചര്യത്തിൽ ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗം തത്കാലം ഒഴിവാക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പ്.

പിണറായി വിജയന്‍റെ മകൾ വീണയുടെ ഭർത്താവ് കൂടിയായ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇന്തോനേഷ്യയിലാണ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറും ഇന്തോനേഷ്യയിലുണ്ട്.


കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ മന്ത്രിമാരിൽ ഭൂരിഭാഗവും ഇന്നലെയും ഇന്നുമായി തിരുവനന്തപുരത്തുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയിൽ അടുത്തയാഴ്ച ഓണ്‍ലൈനായിട്ടാകും മന്ത്രിസഭ ചേരുകയെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വിദേശ സന്ദർശനമാണെന്ന് ആരെയും അറിയിച്ചിരുന്നില്ല.

മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുൻപുള്ള മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം മന്ത്രിമാരെ അറിയിക്കുക പതിവാണ്. എന്നാൽ, രണ്ടാഴ്ചയിലേറെ സമയം പിന്നിട്ട് മൂന്നു വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പരിപാടി തയാറാക്കിയിട്ടും ഇക്കാര്യം മന്ത്രിമാരിൽ പലരും അറിഞ്ഞിരുന്നില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.