സിപിഎം ലോക്കൽ കമ്മിറ്റിയംഗം മരിച്ചനിലയിൽ
സിപിഎം ലോക്കൽ കമ്മിറ്റിയംഗം  മരിച്ചനിലയിൽ
Friday, August 1, 2025 1:49 AM IST
കൂത്താട്ടുകുളം: സിപിഎം തിരുമാറാടി ലോക്കൽ കമ്മിറ്റിയംഗവും തിരുമാറാടി പഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സണുമായ മണ്ണത്തൂർ കാക്കയാനിക്കൽ ആശാ രാജു (56) വിനെ വീടിനു സമീപമുള്ള പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സനും ജനാധിപത്യ മഹിളാ അസോസിയേഷൻ, എൻആർഇജി വർക്കേഴ്സ് യൂണിയൻ, കർഷക സംഘം എന്നീ സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു ആശ.

ഏതാനും ദിവസം മുന്പ് ആശ പാർട്ടി നേതാക്കൾക്ക് അയച്ച ശബ്‌ദസന്ദേശം വാട്സാപ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരുന്നു. പാർട്ടിയുടെ ഇത്രയധികം ചുമതലകൾ വഹിച്ചിട്ടും തന്‍റെ വീട്ടിലേക്കുള്ള വഴിക്ക് താൻ പ്രാണനേക്കാൾ സ്നേഹിച്ച പാർട്ടിയും നേതാക്കളും തടസം നിന്നുവെന്നാണ് ശബ്‌ദസന്ദേശം.


തന്‍റെ മകൻ ഏതാനും വർഷം മുന്പ് ഹൃദ്‌രോഗ ബാധിതനായി കുഴഞ്ഞുവീണപ്പോൾ വഴിയില്ലാത്തതിനാൽ മണിക്കൂറുകൾക്കുശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അങ്ങനെ മരണം സംഭവിച്ചുവെന്നും ആശ പറയുന്നു. തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും ശബ്‌ദരേഖയിലുണ്ട്.

വഴിക്ക് ആവശ്യമായ വീതി കുറവാണെന്ന് നേതാക്കൾ പറഞ്ഞപ്പോൾ സെന്‍റിന് 60,000 രൂപ വച്ച് മൂന്നു സെന്‍റ് സ്ഥലം വാങ്ങി നൽകിയതായും പറയുന്നു. സംസ്കാരം ഇന്ന് മൂന്നിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മകൻ: പരേതനായ നിഷു. മരുമകൾ: അഞ്ജലി (നഴ്സ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.