പ്രജ്വലിനെതിരേ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി
പ്രജ്വലിനെതിരേ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി
Saturday, May 4, 2024 2:04 AM IST
ബാഗൽകോട്ട് (കർണാടക): ജനതാദൾ-എസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരേയുള്ള ലൈംഗികാരോപണ വിവാദം കൂടുതൽ സങ്കീർണമാകുന്നു. ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികൂടിയായ പ്രജ്വലിനെതിരേ മാനഭംഗക്കേസ് എടുത്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കേസിലെ ഇരകളെ കണ്ടെത്തി സംരക്ഷിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രജ്വലിനെതിരേ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

പ്രജ്വലിനും പിതാവും ജനതാദൾ എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരേ സ്ത്രീ ഏതാനും ദിവസം മുന്പാണ് പോലീസിൽ പരാതി നൽകിയത്. വീട്ടുജോലിക്കാരിയായ തന്നെ രണ്ടുപേരും ലൈംഗീകമായി ചൂഷണം ചെ്യതുവെന്നായിരുന്നു സ്ത്രീയുടെ പരാതി.


പ്രജ്വലിനെതിരേയുള്ള കേസ് വലിയ ചർച്ചാവിഷയമായതോടെ പരാതിക്കാരിയെ കാണാതാവുകയായിരുന്നു. ഇരുപതുകാരനായ ഇവരുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയെന്നു കാണിച്ച് വ്യാഴാഴ്ച രാത്രിയാണു മൈസൂരുവിലെ കെപി നഗർ പോലീസ് സ്റ്റേഷനിൽ മകൻ പരാതി നൽകിയത്.

രേവണ്ണയുടെ ഉറ്റ അനുയായിയായ സതീഷ് ബബണ്ണ എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്നു പരാതിയിൽ ആരോപിക്കുന്നു. ഇതേത്തുടർന്ന് രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകലിനു കേസെടുത്തതായി പോലീസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.