Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അവസാനിക്കാത്ത മുന്നറിയിപ്പുകള്‍
WhatsApp
കണ്ണീരുണങ്ങാതെ...3/ എസ് രാജേന്ദ്രകുമാര്‍
ഇതിനിയിൽ നിരവധി തവണ തിരമാലകളുടെ ആക്രമണം. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ നിരാശയുടെ പടുകുഴിയിലായ ഇവരുടെ അരികിലൂടെ ഒരു ചരക്ക് കപ്പൽ കടന്നു പോയി. രക്ഷപ്പെടുത്തണമെന്ന് കൈ വീശി ഉറക്കെയുള്ള നിലവിളി കേൾക്കാൻ അവർ കാത്തു നിന്നില്ല. പക്ഷെ ഇരുവരെയും കുറിച്ചുള്ള വിവരങ്ങൾ കപ്പൽ അധികൃതർ അപ്പോൾ തന്നെ നേവിക്ക് കൈമാറിയിരുന്നു. പ്രതീക്ഷകൾ അസ്തമിച്ച സംഘത്തെ രക്ഷി്ക്കാൻ മണിക്കൂറുകൾക്കുള്ളിൽ നേവിയുടെ കപ്പൽ എത്തി. രണ്ട് ദിവസത്തെ കപ്പൽ ജീവിതത്തിന് ശേഷം ഇവർ കൊച്ചിയിൽ കാൽ കുത്തി. അവിടെ നിന്ന് നാട്ടിൽ എത്തുന്നതു വരെയും വിഴിഞ്ഞത്തുകാരായ തങ്ങളുടെ 36 സുഹൃത്തുക്കളെ കടൽ വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. തിരിച്ചെത്തിയ വിവരം പള്ളിയിൽ അറിയിക്കാൻ വന്നപ്പോഴാണ് അവർ ആ ദുഃഖവാർത്തയറിഞ്ഞത്.
കാത്തിരിപ്പ്
കുടുംബത്തിന്റെ ഏക അത്താണിയായ വിൻസെന്റിന്റെ വരവും പ്രതീക്ഷിച്ചുള്ള അടിമലത്തുറ ബിജി ഹൗസിൽ ലൂർദ്ദ് മേരിയുടെ കാത്തിരിപ്പിന് ഒരു വർഷം പൂർത്തിയാകുന്നു. ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവനോടെ ഉണ്ടാകണമേയെന്ന ദിവസവുമുള്ള പ്രാർത്ഥന. കുടുംബപ്രാരാബ്ധങ്ങൾക്കിടയിലും മക്കളായ ബിജി, ബിജിൻ, ബിജിന, ലിജ എന്നിവരെ പഠിപ്പിച്ച് ഒരു കരപറ്റിക്കണമെന്ന ആഗ്രഹമായിരുന്നു വിന്‍സെന്റിന്. നാല് മക്കളുടെ ഉന്നതിയും സുരക്ഷിതത്വവും ഓർത്ത് മനസിൽ തീ ആളുമ്പോഴും ഭർത്താവ് തിരിച്ച് വരുമെന്ന വിശ്വാസമാണ് ലൂർദ്ദ് മേരിക്ക് ബലം നൽകുന്നത്. വീടു നിർമ്മിച്ചതിന്റെ ബാധ്യതയും മറ്റും തീർക്കാൻ പശു വളർത്തൽ ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. സർക്കാർ നൽകിയ ധനസഹായമെല്ലാം ബാങ്ക് നിക്ഷേപമായതിനാൽ കടം തീർക്കാനും സാധിക്കാതെയായി. അയൽക്കൂട്ടങ്ങളിൽ നിന്നെടുത്ത ലോണിന്റെ പിൻബലമാണ് കുടുംബം പുലർത്തുന്നതിന് ഇവർക്ക് പര്യാപ്തമായത്. 2017 നവംബർ 29 ന് വൈകുന്നേരം സഹപ്രവർത്തകരായ അന്തോണീസ്, ആന്റണി, സെസ് ലാന്റ്, ആന്റണി, ലോർദ്ദോൻ ഉൾപ്പെടെയുള്ള പതിമൂന്നംഗ സംഘത്തോടൊപ്പമാണ് വിൻസെന്റ് പുറപ്പെട്ടത്. ഒരുമിച്ച് രണ്ട് വള്ളങ്ങളിൽപോയ ആരെയും കടലമ്മ വെറുതെ വിട്ടില്ല. തിരച്ചുഴിയിൽപ്പെട്ട് മണിക്കൂറുകൾ വട്ടം ചുറ്റിയ സംഘത്തെ രക്ഷപ്പെടുത്താനാകാതെ മറ്റുള്ളവർ തീരത്തു നിസ്സഹായരായി നിന്നു. രക്ഷിക്കണമെന്ന ആവശ്യവുമായി വിഴിഞ്ഞത്തെ സേനാ ഓഫീസുകളിലേക്ക് ബന്ധുക്കൾ പരക്കം പാഞ്ഞെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയി. ദിവസങ്ങൾക്ക് ശേഷം പത്ത് പേരുടെ മൃതദേഹം വിവിധ സ്ഥലങ്ങളിൽ നിന്ന് തീരം ഏറ്റുവാങ്ങിയെങ്കിലും വിൻസെന്റ് ഉൾപ്പെടെ മൂന്ന് പേരെക്കുറിച്ച് പുറംലോകത്തിന് ഇപ്പോഴും അറിവില്ല.
ജസീന്തയുടെ കുടുംബം
കടയ്ക്കുളം കുന്നത്തു വീട്ടിൽ മുപ്പത്തൊൻപതുകാരനായ സിൽവസ്റ്ററിനെ ഭാര്യ ജെസീന്തയും കുഞ്ഞുമക്കളായ ഗിൽഡയും ആശയും ഒരു മാസത്തോളം കാത്തിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് എന്നെങ്കിലുംസിൽവസ്റ്റർ ജീവനോടെതിരിച്ചു വരുമെന്ന് അവർവിശ്വസിച്ചു. ജീവന്റെ തുടിപ്പുകൾ തേടിപ്പോയവരുടെ വള്ളങ്ങൾ തീരത്തണയുമ്പോൾ ജസീന്തയും മക്കളും ആകാംക്ഷയോടെ ഓടിയെത്തും. വിഴിഞ്ഞത്തെ പള്ളിയങ്കണത്തിലെ ക്യാമ്പിലിരുന്ന് അവർ ഉള്ളുരുകി പ്രാർത്ഥിച്ചു വീടിന്റെ തുണയായ പ്രിയതമന്റെ ജീവനായ്. പക്ഷെ പ്രതീക്ഷകൾ വിഫലമാക്കി ഒരു മാസം കഴിഞ്ഞപ്പോൾ സിൽവസ്റ്ററിന്റെ ചേതനയറ്റ ശരീരം തകർന്ന മനസ്സോടെ അവർ ഏറ്റു വാങ്ങി. 30 ന് പുലർച്ചെ പതിവ് പ്പോലെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയത് വിടചൊല്ലൽ ആകുമെന്ന് ആരും കരുതിയില്ല. അന്നുണ്ടായ ഞെട്ടലിൽ നിന്ന് ജസീന്ത മുക്തയാകാൻ മാസങ്ങൾ വേണ്ടിവന്നു.പുതിയ വീട് നിർമ്മിച്ചപ്പോൾ ഉണ്ടായ ലക്ഷങ്ങളുടെ കടബാധ്യത തീർത്ത ശേഷം മക്കളുടെ ഭാവിയുംമനസിൽസ്വപ്നം കണ്ട് അത് സഫലമാക്കുകയെന്ന ലക്ഷ്യവുമായാണ് കടലമ്മയെ വിശ്വസിച്ച് പ്രതികൂല കാലാവസ്ഥയിലും വള്ളമിറക്കിയത്. കടൽത്തിരകൾ സിൽവസ്റ്ററിനൊപ്പം സഹപ്രവർത്തകരായ ഫ്രെഡി, അരുൾദാസ് എന്നിവരുടെ ജീവൻ അപഹരിച്ചെങ്കിലും നാലു പേരിൽ ജോൺസനെ വെറുതെ വിട്ടു.സർക്കാർ ധനസഹായമായി ഇരുപത് ലക്ഷം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും കടബാധ്യത തീർക്കാൻ കഴിയാതെ വന്നെന്ന് ജസീന്ത പറയുന്നു. കടം വാങ്ങിയ പണം തിരികെ നൽകാൻ താമസിച്ചതോടെ പരാതിയുമായി ചിലർ രംഗത്തെത്തി.
ഓഖിയെത്തുടര്‍ന്ന് കാണാതായവരുടെയും മരണമടഞ്ഞവരുടെയും ബന്ധുക്കൾക്ക് സർക്കാർ ഇരുപത് ലക്ഷം രൂപ വീതം ധനസഹായമായി അനുവദിച്ചു. മത്സ്യത്തൊഴിലാളി കടലിൽ വച്ച് മരണപ്പെട്ടാൽ കിട്ടുന്ന ഇൻഷ്വറൻസ് തുകയായ പത്ത് ലക്ഷവും ചേർത്തായിരുന്നു സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. ചില വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ രൂപയും അധികൃതർ ബാങ്കിൽ നിക്ഷേപിച്ച ശേഷം രേഖകൾ ബന്ധുക്കൾക്ക് കൈമാറി. നിക്ഷേപത്തുകയിൽ നിന്ന് മാസം തോറും കിട്ടുന്ന തുച്ഛമായ പലിശയാണ് പല കുടുംബത്തിന്റെയും ആശ്വാസം. വള്ളവും വലയും നഷ്ടപ്പെട്ട ആദ്യ ലിസ്റ്റിൽപ്പെട്ടവർക്ക് ധനസഹായം ലഭിച്ചെങ്കിലും പിന്നെയുള്ള പലരെയും അധികൃതർ പരിഗണിച്ചില്ലെന്നും ഒരു വിഭാഗം പറയുന്നു.
അതിനിടയില്‍ ജീവഹാനിയും ധനനഷ്ടവും വരുത്തിയ കാറ്റിന്റെ വരവിനെപ്പറ്റി മുന്നറിയിപ്പ് നൽകാത്തതിന്റെ പേരിൽ അധികൃതർ തമ്മിൽ തല്ലാരംഭിച്ചു. ദിവസങ്ങൾ കൊണ്ട് പഴിചാരൽ അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനസിലുണ്ടായ മുറിവുണക്കാനായില്ല. അതിന് ശേഷം മുന്നറിയിപ്പുകളുടെ ഘോഷയാത്ര തന്നെ നടത്തി കടലിന്റെ മക്കളെ പേടിയുടെ മുൾമുനയിൽ നിർത്തി. "മറക്കാനാകാത്ത ഒരു കറുത്ത ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ സമ്മാനിച്ച് കടന്നു പോയ മഹാദുരന്തത്തിന് ശേഷം 230 പ്രാവശ്യം മുന്നറിയിപ്പെത്തി .ഇതോടെ ഭീതിയുടെ നിഴലിലായ നിരവധി പേർ തൊഴിലിനോട് വിട പറയാൻ തയ്യാറെടുത്തു. അപകടാവസ്ഥ മനസിലാക്കിയ അധികൃതരും സന്നദ്ധ സംഘടനകളും ധൈര്യം നൽകാൻ രംഗത്തെത്തിയെങ്കിലും കാര്യമായ മാറ്റം വരുത്താനായില്ല. പണത്തെക്കാൾ വലുത് ജീവനെന്ന തിരിച്ചറിവും ഓഖി മനസിന് നൽകിയ മുറിപ്പെടുത്തലും കാരണം മുന്നറിയിപ്പുകളെ അവര്‍ അവഗണിച്ചു. ബഹുഭൂരിപക്ഷം ദിവസവും തൊഴിലുപേക്ഷിക്കേണ്ടി വന്നതോടെ തീരം പട്ടിണിയുടെ പിടിയിലായി. പട്ടിണിക്കും പരിവട്ടത്തിനും തെല്ല് ആശ്വാസം നൽകാനായി ഓരോ കുടുംബത്തിനും മാസം രണ്ടായിരം രൂപ വീതം നാല് മാസം നൽകാൻ സർക്കാർ തയ്യാറായി. പക്ഷെ ഒരു മാസം പണംനൽകിയ ശേഷം അവരും കയ്യൊഴിഞ്ഞു.
(തുടരും)
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Latest News
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top