Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽനിന്ന് 400 മീറ്റർ മാത്രം മാറി സെന്റ് അഗസ്റ്റിൻ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന പള്ളി പക്ഷേ, ഇന്ന് സുവർണകാലഘട്ടത്തിന്റെ ഒാർമകൾ പേറുന്ന അവശേഷിപ്പുകളിൽ ഒതുങ്ങിയിരിക്കുന്നു.
കേൾക്കുന്പോൾ ഏതോ യൂറോപ്യൻ രാജ്യത്തെ ബഹ്മാണ്ഡമായ പള്ളിയെക്കുറിച്ചായിരിക്കും പറയുന്നതെന്നാകും ആദ്യം തോന്നുക. എന്നാൽ, ഇതു നമ്മുടെ സ്വന്തം രാജ്യത്തുണ്ടായിരുന്ന ഒരു പള്ളിയാണെന്ന് അറിയുന്പോൾ ആരായാലും അതിശയിക്കും.
46 മീറ്ററിൽ അധികം ഉയരമുള്ള പള്ളിയും മണിമാളികയും, എട്ടു ചാപ്പലുകൾ, വിശാലമായ നാല് അൾത്താരകൾ, സന്യാസ ആശ്രമം, സെമിനാരി, ലൈബ്രറി, മട്ടുപ്പാവുകൾ, ബാൽക്കണി, നിരവധി കിടപ്പുമുറികൾ, ആശുപത്രി... ഇതെല്ലാം ചേർന്ന, അക്ഷരാർഥത്തിൽ ബ്രഹ്മാണ്ഡമായ ഒരു പള്ളിസമുച്ചയം. ദേവാലയങ്ങൾക്കു പ്രശസ്തമായ ഗോവയിലായിരുന്നു ഈ വിസ്തൃതിയേറിയ പള്ളി സമുച്ചയം ഒരു കാലഘട്ടത്തിന്റെ അഭിമാനമായി പരിലസിച്ചിരുന്നത്.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽനിന്ന് 400 മീറ്റർ മാത്രം മാറി സെന്റ് അഗസ്റ്റിൻ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന പള്ളി പക്ഷേ, ഇന്ന് സുവർണകാലഘട്ടത്തിന്റെ ഒാർമകൾ പേറുന്ന അവശേഷിപ്പുകളിൽ ഒതുങ്ങിയിരിക്കുന്നു.
നൂറ്റാണ്ടുകൾക്കപ്പുറത്ത് നിരവധി ആളുകൾ പഠനത്തിനും പരിശീലനത്തിനുമായി നാട്ടിൽനിന്നും വിദേശത്തുനിന്നും ഇവിടെ വന്നു താമസിച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകളിലധികം ചരിത്രവും സഭാവിജ്ഞാനീയവും ചർച്ച ചെയ്യപ്പെട്ടതും ഇഴകീറി വിശകലനം ചെയ്യപ്പെട്ടതുമായ ഒരു പള്ളി സമുച്ചയമായിരുന്നു ഇത്.
നിരവധി ചരിത്രകാരൻമാരും സഭാ പണ്ഡിതരും താമസിച്ചിരുന്ന ഇടം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമാക്കിയിരിക്കുന്നു. ദിവസേന നൂറുകണക്കിനു തീർഥാടകരും വിനോദ സഞ്ചാരികളും ചരിത്രഗവേഷകരും ഇവിടേക്കു സന്ദർശനത്തിനെത്തുന്നു.
തകർന്ന കാലം
പഴയ ഗോവയിലെ ഈ കുന്നിൻ മുകളിൽ 1572ലാണ് വിദേശത്തുനിന്നെത്തിയ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ ഒരു ആശ്രമം തുടങ്ങിയത്. 1602ൽ ഇതോടൊപ്പം പോപ്പുലോ കോളജും പള്ളിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു.
എന്നാൽ, 1832ൽ ഗോവ ഭരിച്ചിരുന്ന പോർച്ചുഗീസ് ഭരണാധികാരികൾ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രവർത്തനം ഗോവയിൽ നിരോധിച്ചു. 1835ൽ അഗസ്റ്റീനിയൻ സന്യാസികൾ ഗോവ വിട്ടുപോകാൻ നിർബന്ധിതരായതോടെ ഈ കുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായി.
വിശാലമായ പള്ളിസമുച്ചയവും ഭീമാകാരമായ നിർമിതികളും ഉപേക്ഷിക്കപ്പെട്ടതോടെ 1842ൽ ഇതിന്റെ നിലവറകളും ഭിത്തികളും ഭാഗികമായി തകർന്നുവീണു. 1871ൽ ഈ പള്ളിയുടെ മണിമാളികയിൽ ഉണ്ടായിരുന്ന മണി പൻജിമിനിലെ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. 1931 ലാണ് പള്ളിയുടെ ഭൂരിഭാഗവും മണിമാളികയുടെ പകുതിയും തകർന്നു വീണത്.
1938ൽ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മിക്ക ഭാഗങ്ങളും തകർന്നുവീണു. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിസമുച്ചയമായിരുന്ന, കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ഈ പള്ളിയുടെ തകർച്ച അതോടെ പൂർത്തിയായി. 1998 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമാക്കി.
ഗോപുരങ്ങൾ
പള്ളിക്കു നാലു ഗോപുരങ്ങളായിരുന്നു. അവയിൽ ഒന്നിന്റെ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. അതിന് ഇപ്പോൾ 46 മീറ്റർ നീളവും നാലു നിലകളുമുണ്ട്. അങ്ങനെയെങ്കിൽ ഈ പള്ളിയുടെ ഉയരം അതിനൊപ്പമോ അതിനേക്കാൾ കൂടുതലോ ആയിരുന്നിരിക്കാം.
റഷ്യയുടെ സമീപരാജ്യമായ ജോർജിയയിൽനിന്നുള്ള വിശുദ്ധ കെറ്റേവൻ രാജ്ഞിയുടെ തിരുശേഷിപ്പുകൾ ഇവിടെ നടത്തിയ ഉത്ഖനനത്തിൽ2004ൽ കണ്ടെത്തി. സോവിയറ്റ് യൂണിയനിലെയും ജോർജിയയിലെയും പുരാവസ്തു ഗവേഷകർ കെറ്റേവൻ രാജ്ഞിയുടെ ശേഷിപ്പുകൾ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളാണ് ഇവിടെ പൂർത്തിയായത്.
1624 സെപ്റ്റംബർ 13ന് രക്തസാക്ഷിയായ വിശുദ്ധയുടെ ശേഷിപ്പുകൾ ഗോവയിലാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഉത്ഖനനം നടന്നത്. 2005ൽ കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി സ്ഥിരീകരിച്ചു.
ഈ പള്ളിയും അനുബന്ധ നിർമിതികളും ഭൂരിഭാഗവും ചെങ്കല്ലിലാണ് നിർമാണം. ചില ഭാഗങ്ങളൊഴികെ ഇപ്പോൾ എല്ലായിടത്തും സന്ദർശകർക്കു പ്രവേശനമുണ്ട്. ചില ശിലാലിഖിതങ്ങൾ കണ്ണാടിക്കൂട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്. അതിവിശിഷ്ടമായ നിർമിതിയുടെ നടുവിൽ നിൽക്കുമ്പോൾ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി.
ആന്റണി ആറിൽചിറ ചമ്പക്കുളം
പൂച്ചപ്പുഞ്ചിരിയിൽ പൂച്ചകൾ വീഴും!
പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരു ശുഭവാർത്ത. പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാ
ഭൂമിയിൽ കാണാത്ത സൂര്യഗ്രഹണം ഒപ്പിയെടുത്ത് എസ്ഡിഒ
ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് അദ്ഭുതമായി! യുഎസ് ബഹിരാകാ
ഈസ്റ്റർ കൗതുകം; ഫ്രാൻസിലെ ഭീമൻ ഓംലെറ്റ് !
ഈസ്റ്റർ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണല്ലോ മുട്ട. പുതുജീവന്റെ പ്രതീകമായിട്ടാണ് മുട്ടയെ കാണുന്നത്. അതുകൊ
ഒറ്റ സ്ഥലം, രണ്ടു വെള്ളച്ചാട്ടം
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പ്രകൃതിദൃശ്യം
വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
പൂച്ചപ്പുഞ്ചിരിയിൽ പൂച്ചകൾ വീഴും!
പൂച്ചകളെ അരുമയായി വളർത്താനും താലോലിക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരു ശുഭവാർത്ത. പൂച്ചകളുമായി ബന്ധം സ്ഥാപിക്കാൻ ശാ
ഭൂമിയിൽ കാണാത്ത സൂര്യഗ്രഹണം ഒപ്പിയെടുത്ത് എസ്ഡിഒ
ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് അദ്ഭുതമായി! യുഎസ് ബഹിരാകാ
ഈസ്റ്റർ കൗതുകം; ഫ്രാൻസിലെ ഭീമൻ ഓംലെറ്റ് !
ഈസ്റ്റർ ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണല്ലോ മുട്ട. പുതുജീവന്റെ പ്രതീകമായിട്ടാണ് മുട്ടയെ കാണുന്നത്. അതുകൊ
ഒറ്റ സ്ഥലം, രണ്ടു വെള്ളച്ചാട്ടം
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പ്രകൃതിദൃശ്യം
വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
വെളുത്ത അന്റാർട്ടിക്ക പച്ച പുതയ്ക്കുന്നു
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക്
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
Latest News
നിലമ്പൂർ ഇന്ന് വിധിയെഴുതും; ശുഭപ്രതീക്ഷയിൽ മുന്നണികൾ
മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: റയലിനെ സമനിലയിൽ തളച്ച് അൽ ഹിലാൽ
നാടുകടത്തിയ കാപ്പ കേസ് പ്രതി ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ
കൊല്ലത്ത് ആയുർവേദ സ്പാ സെന്റർ ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു; നാല് പേർ അറസ്റ്റിൽ
Latest News
നിലമ്പൂർ ഇന്ന് വിധിയെഴുതും; ശുഭപ്രതീക്ഷയിൽ മുന്നണികൾ
മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: റയലിനെ സമനിലയിൽ തളച്ച് അൽ ഹിലാൽ
നാടുകടത്തിയ കാപ്പ കേസ് പ്രതി ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ
കൊല്ലത്ത് ആയുർവേദ സ്പാ സെന്റർ ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു; നാല് പേർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top