Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ്രകൃതി. 1934 ജനുവരി 22നായിരുന്നു പ്രിയകവയിത്രി ബി. സുഗതകുമാരിയുടെ ജനനം.
പ്രകൃതിയെ ഒരുപാട് സ്നേഹിച്ചിരുന്ന കവയിത്രി ഭൂമിയെ സ്നേഹിക്കുന്ന ഏവർക്കും എന്നും പ്രചോദനമാണ്. സ്വന്തം പ്രാണനിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ച്, പ്രണയത്തെ ഉപാസിച്ച കവയിത്രി "ഒരു നിമിഷം' എന്ന കവിതയിൽ ഇങ്ങനെ പാടുന്നു -
കൃഷ്ണ! നക്ഷത്രം പോലെ
യൊരുമാത്ര തൻ സ്പന്ദം
മേലിലുച്ചലം വാനം
താണുവന്നതായ് തോന്നി!
ഭൂമിയെൻകാൽക്കൽ കുതി
ച്ചോളമാർന്നതായ് തോന്നി!
താരകളൊരു പിടി-
പ്പൂവായി വന്നെൻമാറിൽ
പാറി വീണതായ് തോന്നി!
ഞാനൊരു വെറും കാറ്റായ്
മാറിയുൽക്കടവേതോ
സുഗന്ധമൂർഛയ്ക്കുള്ളി
ലാകെ വീണലിഞ്ഞതായ്
മാഞ്ഞു പോയതായ് തോന്നി!...
ഏതൊരു സ്ത്രീയെയും പോലെ, മനുഷ്യനെപ്പോലെ ജീവിതത്തിന്റെ സൗന്ദര്യവും മധുരവും ഉന്മാദവും കൊതിച്ച വ്യക്തിയായിരുന്നു, കവിയായിരുന്നു സുഗതകുമാരിയും. എങ്കിലും എവിടെയോ കവിയുടെ കാഴ്ചകളിൽ കണ്ണീരുറഞ്ഞു. മനുഷ്യ ഇടപെടലുകൾ, പ്രകൃതിക്കു നേരേയുള്ള കടന്നാക്രമണങ്ങൾ സുഗതകുമാരിയുടെ ആർദ്രഹൃദയത്തിൽ മുള്ളാണിയായി കുത്തിയിറങ്ങിയപ്പോൾ കവിക്കു സംശയമായി.
പുതിയകാല വികസനത്തിന്റെ കൂർത്തു മൂർത്ത നഖങ്ങളുമായി മണ്ണുമാന്തികൾ വലിയ മലകളും കുന്നുകളും പാറകളും ഇടിച്ചു നിരത്തുന്പോൾ, ചതഞ്ഞരഞ്ഞു പോകുന്ന തുന്പപ്പൂവിനെ കാണാതിരിക്കാൻ കവിക്കു കഴിഞ്ഞില്ല, പാടാതിരിക്കാൻ ആയില്ല. കുളവും കാവും പൂക്കളും നിറഞ്ഞുനിന്ന മലയാളത്തിന്റെ ഭംഗികണ്ട്, സമൃദ്ധി കണ്ടുവളർന്ന സുഗതകുമാരിക്കു പഴയ മുത്തശ്ശിമാരുടെ ചൊല്ലുകൾ ഓർമയുണ്ടായിരുന്നു. മക്കളേ കാവു തീണ്ടല്ലേ, കുളം വറ്റും, നാടുമുടിയും...
മരത്തിനു വേണ്ടി
പണത്തിനുവേണ്ടി സർവവും തീണ്ടി നശിപ്പിക്കപ്പെടുന്ന കാലത്തിന്റെ നടുവിൽ അകപ്പെട്ട കവയിത്രി കണ്ണുനീരോടെ പറഞ്ഞു കൊണ്ടേയിരുന്നു - മനുഷ്യന്റെ ദുര കാട്ടുതീപോലെ കാടിനെ വിഴുങ്ങുന്നു. കാടിന്റെ മക്കളുടെ നിലവിളി നാം കേൾക്കുന്നില്ല. കാടിന്റെ ഉഗ്രശാപം നാം വകവയ്ക്കുന്നില്ല.
കാടില്ലെങ്കിൽ നാടുമുടിയുമെന്നു നാം അറിയുന്നില്ല. ഇപ്പോൾതന്നെ വൈകിപ്പോയി. ഇനി നേരമില്ല.... ഓരോ മലയാളിയുടെ കൈയും ഓരോ മരം നട്ടുവളർത്തട്ടെ. ചൂടും വരൾച്ചയും ജലക്ഷാമവും മണ്ണൊലിപ്പും ദാരിദ്ര്യവും പരിഹരിക്കാനുള്ള ഒരേയൊരു മാർഗമാണിത്...
രോഷത്തോടെ
മഴയെ പ്രണയിച്ചിരുന്നു കവി. മഴയെ കളി മഴയെന്നും മഴയെ ചിണുങ്ങി മഴയെന്നും മണമുള്ള മഴയെന്നും മദിപ്പിക്കുന്ന മഴയെന്നും പേരിട്ടു വിളിച്ചിരുന്നു ബി. സുഗതകുമാരി. ദുർഗാദേവിയുടെ സൗന്ദര്യമാണ് ഇടിയും മിന്നലും കൂട്ടായി വരുന്ന തുലാമഴയെന്നും പറഞ്ഞിരുന്നു. അട്ടപ്പാടിയിൽ പെയ്ത മഴയിൽ അദമ്യമായ ഉന്മാദത്തോടെ മരങ്ങൾ നൃത്തം വയ്ക്കുന്നതുകണ്ട് അന്പരന്നു പോയിട്ടുണ്ടെന്നവർ പറഞ്ഞിട്ടുണ്ട്.
പൊൻമഞ്ഞ പൂക്കളുള്ള മുക്കുറ്റിയെയും ഹൃദയഭാഗത്ത് ഇരുണ്ട ചുവപ്പുകൊണ്ട് പൊട്ടുതൊട്ട പേരില്ലാത്ത വഴിയോരപ്പൂവിനെയും ചേർത്തു പിടിച്ചവർ നടന്നു. നഗരവും നാടും കുപ്പത്തൊട്ടികളായും പ്ലാസ്റ്റിക് കൂന്പാരങ്ങളായും മാറുന്പോൾ രോഷംകൊണ്ടു. ആൽമരങ്ങൾ വെട്ടിവീഴ്ത്തപ്പെടുന്പോൾ അവർ പ്രതിഷേധിച്ചു. എങ്കിലും ഇടറിയ ശബ്ദത്തോടെയാണ് കവി ചോദിച്ചത് - ആരെങ്കിലും ഈ വാക്കുകൾ കേൾക്കുന്നുണ്ടോ?
കാവലിരുന്നവൾ
പ്രത്യേക താളത്തിൽ പറഞ്ഞ്, പറഞ്ഞ് കാടിനു കാവലായി, നാടിനു കാവലായി, നമുക്കിടയിൽ 86 സംവത്സരങ്ങൾ അവരുണ്ടായിരുന്നു. മരക്കവി എന്നു വിളിച്ചു ചിലർ കളിയാക്കുന്പോഴും പരിഭവം മൗനത്തിലൊതുക്കി. തോൽക്കുന്ന യുദ്ധത്തിലെ തോൽക്കുന്ന പടയാളികളാണ് പ്രകൃതിസ്നേഹികളെന്ന് അവർ പലപ്പോഴും നൊന്പരത്തോടെ പറയുമായിരുന്നു.
എങ്കിലും കെട്ടകാലത്തിന്റെ ഇരുണ്ട എണ്ണത്തിരമാലകളിൽപ്പെട്ടു കറങ്ങി ഉലയുന്പോഴും സുഗതകുമാരിക്കു പ്രത്യാശയുണ്ടായിരുന്നു. ഏതു മരുഭൂമിയിലും ചില മരുപ്പച്ചകളുണ്ടാവാം. ഈ ചൂടു വേനലിനും ഇടമഴകളുണ്ടാവാം. കവിയുടെ ഈ നവതിക്കാലത്ത് അങ്ങനെ ഒരു കനവിനായി കാത്തിരിക്കാം. ഇരുളിൽ ഉറങ്ങാതിരുന്ന കവിയുടെ മിഴികളിൽ പവിഴമല്ലി നിലാവ് തെളിച്ചിരുന്നു. ആ പവിഴമല്ലി പൂക്കളും മലയാള മുറ്റത്തു കൊഴിച്ചിട്ടിട്ടാണ് നാലു വർഷങ്ങൾക്കു മുന്‍പ് സുഗതകുമാരി പറന്നകന്നത്.
എസ്. മഞ്ജുളാദേവി
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top