Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ മറ്റുള്ളവര്‍ക്കു നല്കുന്നു മേഘങ്ങള്‍ സസ്യങ്ങളെ നനച്ചു വളര്‍ത്തുന്നു,ഇങ്ങനെ സ ജ്ജനങ്ങളുടെ പ്രവൃത്തിയെല്ലാം പരോപകാരത്തിനുള്ളതാണ്.”(നീതിസാരം)
വീട്ടു മുറ്റത്തുനിന്നു കൈ നിറയെ കണ്ടല്‍ ചെടികളുമായി എന്നും തീരങ്ങളിലേക്കു നീങ്ങുന്ന, അവിടെ തൈകള്‍ നട്ടുപിടിക്കുന്ന, പരിചരിക്കുന്ന.... സർവോപരി കണ്ടൽച്ചെടികളെ പ്രണയിക്കുന്ന ഒരു മനുഷ്യന്. ഇയാള്‍ക്കിതെന്തിന്റെ കേടാ... എന്നു ചോദിച്ചവരുണ്ടായിരുന്നു! മറുപടി ഒരു ചിരിയിലൊതുക്കി അയാള്‍ ഒരു ദശാബ്ദമായി ദിനചര്യ തുടരുന്നു.
തനിക്കു വേണ്ടിയല്ലാതെ ചെയ്യുന്നൊരു ശീലത്തിന്റെ നന്മയും അനിവാര്യതയും ഒരുനാൾ മറ്റുള്ളവർ മനസിലാക്കുമെന്ന ബോധ്യമായിരുന്നു അയാളുടെ നിറപുഞ്ചിരിയോടെയുള്ള പ്രയാണത്തിനു പ്രചോദനം.ഇതു മുരുകേശൻ.
ഇന്നു വൈപ്പിൻകാർ "കണ്ടൽ മനുഷ്യൻ’ എന്ന് ഇദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കുന്നു. കൊച്ചിയിലുൾപ്പടെ കടലേറ്റങ്ങളിൽ തീരങ്ങൾക്കു കാവലാകുന്ന, ജൈവമതിലുകളാകുന്ന കണ്ടൽക്കാടുകൾക്കു മുരുകേശനെ നന്നായി അറിയാം; മുരുകേശന് കണ്ടൽക്കാടുകളെയും.
കാരണം അവിടത്തെ കണ്ടൽക്കാടുകളുടെ സമൃദ്ധിയിൽ ഈ പരിസ്ഥിതിസ്നേഹിയായ സാധാരണക്കാരന്റെ നല്ല മനസിന്റെ മുദ്രകളുണ്ട്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വൈപ്പിൻകരയിലും കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലും തീരങ്ങളോടു ചേർന്നു മുരുകേശൻ നട്ടത് അര ലക്ഷത്തിലധികം കണ്ടൽച്ചെടികൾ.
കണ്ടൽ ചെറിയ കാര്യമല്ല
കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്രനിരപ്പ്, കാലം തെറ്റിയെത്തുന്ന കടലാക്രമണങ്ങൾ.. അതിന്റെ കാരണങ്ങളും കാഠിന്യവുമെല്ലാം ആഴത്തിലറിയാൻ ശ്രമിച്ചിട്ടുള്ള വൈപ്പിനിലെ സാധാരണ മത്സ്യത്തൊഴിലാളിയാണ് മുരുകേശൻ. മാറുന്ന കാലാവസ്ഥകളിൽ നമ്മുടെ തീരങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം അധികാരികളുടെ മാത്രം കടമയല്ല, നമ്മുടെയുമാണെന്ന അടിസ്ഥാന ബോധ്യം ഇദ്ദേഹത്തിനുണ്ട്.
ഈ ബോധ്യത്തിൽനിന്നാണ് മുരുകേശൻ കണ്ടലിനെ സ്നേഹിക്കാനും വിത്തുപാകാനും നട്ടുമുളപ്പിക്കാനും പരിചരിക്കാനും ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടൽക്കാടുകളുടെ ഇടമായി വൈപ്പിൻകരയെ മാറ്റണമെന്ന സ്വപ്നമാണ് മുരുകേശന്റെ നിസ്വാർഥമായ ഈ പ്രയത്നത്തിന് ഊർജം പകരുന്നത്.
വനവത്കരണം
വൈപ്പിൻ മാലിപ്പുറത്താണു മുരുകേശന്റെ വീട്. കണ്ടലിന്റെ നേട്ടങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച ഇദ്ദേഹം, 2013ൽ വീടിനോടു ചേർന്ന് ഒരു കണ്ടൽ നഴ്സറി തുടങ്ങി. സാമൂഹ്യ വനവത്കരണപ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഴ്സറിയുടെ തുടക്കം.
വൈപ്പിൻകരയിലുള്ളവരിൽ കണ്ടൽ നട്ടുപിടിപ്പിക്കുന്ന നല്ല ശീലം വളർത്തിയെടുക്കാൻ പ്രോത്സാഹനമാവുകയായിരുന്നു മുരുകേശന്റെ മനസിൽ. ഇന്നുവരെ വിറ്റ കണ്ടൽ ചെടികളേക്കാൾ സൗജന്യമായി നൽകിയവയാണ് അധികം.
മുളയിലൊരു കാട്
വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന കണ്ടൽ വിത്തുകൾ മുളന്തണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന പാത്രങ്ങളിലാണ് മുളപ്പിക്കുന്നത്. കായലിൽനിന്നും തോടുകളിൽനിന്നും ശേഖരിക്കുന്ന ചെളി മുളയിൽ നിറയ്ക്കും.
ഇതിൽ വിത്തു വളരും. ഒരു കാടൊരുക്കത്തിന്റെ വിത്തുപാകൽ...നിശ്ചിത ദിവസങ്ങൾക്കു ശേഷം വളർന്നു പാകമാകുന്ന കണ്ടൽച്ചെടി പുഴയുടെയും കായലിന്റെയും തീരങ്ങളിൽ മുരുകേശൻ തന്നെ നേരിട്ടുചെന്നു വച്ചുപിടിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പരിചരണവും അദ്ദേഹം മറക്കാറില്ല. ഇങ്ങനെ സ്വന്തമായി നട്ട ആയിരക്കണക്കിനു കണ്ടൽച്ചെടികൾ ഇന്നു വൈപ്പിൻകരയുടെ തീരത്തിനു പച്ചപ്പ് പകരുന്നു. മുരുകേശനിൽനിന്നു കണ്ടൽച്ചെടികൾ ശേഖരിച്ചു മറ്റു സ്ഥലങ്ങളിൽ കണ്ടൽക്കാടൊരുക്കങ്ങളിൽ പങ്കാളികളായവരും നിരവധി.
തീരം കാക്കാൻ
പുതുവൈപ്പിൻ, വളന്തക്കാട്, വല്ലാർപാടം, മുളവുകാട് എന്നിവിടങ്ങളിൽനിന്നാണു കണ്ടൽ വിത്തുകൾ ശേഖരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളാണു കണ്ടൽ വിത്തുകൾ നട്ടുവളർത്താൻ ഉചിതമായ സമയമെന്നു മുരുകേശൻ.തീരശോഷണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗം കണ്ടൽക്കാടുകളാണെന്നു മുരുകേശൻ ഉറപ്പിച്ചു പറയുന്നു.
കണ്ടൽക്കാടുകൾ സമൃദ്ധമാകുന്നത് തീരത്തിനു മാത്രമല്ല, നാടിനാകെയും ജൈവകവചമാകും. വൈപ്പിൻകരയുടെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളുടെ ഇരുവശത്തും തിങ്ങിനിറഞ്ഞു നിൽക്കുന്ന കണ്ടൽക്കാടുകൾ മനോഹരമായ കാഴ്ചാനുഭവമാണ്. അതിനിടയിലൂടെയുള്ള യാത്രയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നില്ല.
കണ്ടൽക്കാടുകളുടെ സമൃദ്ധിയും അവ പ്രകൃതിയ്ക്കും മനുഷ്യനും സമ്മാനിക്കുന്ന സുരക്ഷിതത്വവും അനുഭൂതികളും തന്നെയാണ് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലമെന്നു മുരുകേശൻ.അദ്ദേഹം നടുന്ന ചെടികളിൽ നാളത്തെ കണ്ടൽക്കാടുണ്ട്.
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
ഉദയനാണ് താരം
ചിത്രകലയുടെ വേറിട്ട വഴികളിലൂടെയാണ് ടി.ആർ. ഉദയകുമാറിന്റെ സഞ്ചാരം. പ്രമുഖരുടെ അടക്കം രണ്ടായിരത്തോളം പുസ്തകങ്ങ
കര്‍ണൂല്‍ ഗുഹകളിൽ ഒളിച്ചിരിക്കുന്നത്
ഇന്ത്യയുടെ ചരിത്രം എന്നത് സിന്ധുനദീതട സംസ്കാരത്തില്‍നിന്നാണ് തുടങ്ങുന്നതെങ്കിലും അതിനും മുന്‍പൊരു കാലഘട്ടമുണ്ടായി
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
Latest News
തിരുവല്ലയിൽ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
നേഘയുടെ മരണം; ഭർത്താവിന് പിന്നാലെ ഭർതൃമാതാവും അറസ്റ്റിൽ
തലാലിന്റെ കുടുംബം മാപ്പ് നൽകും; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും
സ്കൂളുകൾ മുഖേന വിദ്യാർഥികൾക്ക് ആധാർ; പദ്ധതി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും
കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർക്ക് ഗുരുതരപരിക്ക്
Latest News
തിരുവല്ലയിൽ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
നേഘയുടെ മരണം; ഭർത്താവിന് പിന്നാലെ ഭർതൃമാതാവും അറസ്റ്റിൽ
തലാലിന്റെ കുടുംബം മാപ്പ് നൽകും; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും
സ്കൂളുകൾ മുഖേന വിദ്യാർഥികൾക്ക് ആധാർ; പദ്ധതി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും
കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർക്ക് ഗുരുതരപരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top