Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Character
സിന്ധു, ഞാൻ എന്നും ഏകനാണ്..
Thursday, September 12, 2019 1:28 PM IST
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക്കുന്ന കാമുകനെയും പൂനിലാവിൻ പരിലാളനത്താൻ നൊന്പരങ്ങൾ മായുമോ എന്നു രജനിയോട് ചോദിക്കുന്ന’ കാമുകി ഹൃദയത്തേയും കാണാതെ പോകാൻ എന്നും ഏകനായിരുന്ന ഒരു വലിയ മനസിനു കഴിയില്ലായിരുന്നു.
സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി ഒരുപിടി ആൾക്കാർ ഒപ്പമുള്ള ആളായിരുന്നു മാധവൻകുട്ടി മേനോൻ. എന്നാൽ ഏകനായിത്തീരാനുള്ളതായിരുന്നു ആ ജീവിതം എന്നും. കാലം അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടെത്തിച്ച സിന്ധുവും ദില്ലനും പറഞ്ഞതും ഏകനായി തീർന്ന ജീവിതങ്ങളുടെ വേദനയായിരുന്നു. ജീവിതത്തിന്റെ ചാരുതയും ചേതനയും എവിടെയൊക്കെയോ നഷ്ട പ്പെട്ടെന്നു കരുതിയ ഏകാന്തതയുടെ കഥ.
1982-ൽ ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ മധു, പൂർണിമ, തമിഴ് നടൻ ആർ. ദിലീപ് എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഞാൻ ഏകനാണ്. മധ്യവയസ്കനായ മാധവൻകുട്ടി മേനോൻ എന്ന ഐ.പി.എസുകാരനായി മധു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ പൂർണിമ സിന്ധുവായും ദിലീപ് ദില്ലൻ എന്ന കഥാപാത്രമായും എത്തി.
ഇന്നും ഞാൻ ഏകനാണ് മലയാളികൾ ഓർത്തിരിക്കുന്നതിന്റെ കാരണം ചിത്രത്തിലെ ഓ.. മൃദുലേ എന്ന ഗാനമാണ്. രജനി പറയു, പ്രണയ വസന്തം എന്ന ഗാനങ്ങളും ഇന്നും നിത്യവസന്തം പകരുന്നവയാണ്. കുടുംബ സിനിമകളുടെ സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങൾക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. ഓ...മൃദുലേ എന്ന ഗാനം ചിത്രത്തിൽ പ്രണയഭാവവും പ്രണയിനിയെ നഷ്ടപ്പെട്ട കാമുകന്റെ വിരഹ വേദനയും പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വർഷങ്ങൾക്കു ശേഷം ഡോൾഫിൻ എന്ന ചിത്രത്തിൽ ഈ ഗാനം പുനചിത്രീകരിച്ചപ്പോൾ അതിലും നടൻ മധുവിന്റെ സാന്നിധ്യം ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്കു മുന്പും ശേഷവും ഒരേ ഗാനത്തിന്റെ ശ്രോതാവായി രണ്ടു ചിത്രങ്ങളിലും അദ്ദേഹം എത്തി.
മാധവൻകുട്ടി മേനോൻ തന്റെ സഹോദരങ്ങളുടെ ജീവിതം സുരക്ഷിതമാക്കി മാറ്റിയപ്പോൾ തന്റെ സ്വകാര്യ സന്തോഷം മറന്നുപോയൊരു വ്യക്തിയാണ്. തന്റെ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റിക്കഴിഞ്ഞപ്പോൾ അയാൾക്കു കൂട്ടായി ആ വീടും കാര്യസ്ഥൻ രാമേട്ടനും മാത്രമായി. പോലീസ് ഉദ്യോഗം രാജിവച്ചതിൽ പോലും പഴിയുമായി എത്തുന്ന സഹോദരങ്ങളാണ് ചുറ്റുമുള്ളത്. അങ്ങനെയിരിക്കെയാണ് രാമേട്ടനേയും കൂട്ടി കടലോരത്തുള്ള ഒരു റിസോർട്ടിലേക്ക് കുറച്ചു ദിവസം മാറി നിൽക്കാൻ അദ്ദേഹം പോകുന്നത്.
കമിതാക്കളായി ഒന്നിച്ച് ജീവിക്കുന്ന സിന്ധുവിനേയും ദില്ലനേയും അവിചാരിതമായി കാണുകയും പരിചയപ്പെടുകയും ചെയ്തു. അനാഥനായ ദില്ലനു വേണ്ടി കുടുംബം ഉപേക്ഷിച്ച് വന്നതാണ് സിന്ധു. എന്നാൽ സ്നേഹത്തിന്റെ കാര്യത്തിൽ വളരെ കടുപിടിത്തക്കാരനും നിസാരകാരണങ്ങൾക്കു പോലും സിന്ധുവിനോട് പിണങ്ങുകയും ചെയ്യുന്നതാണ് ദില്ലന്റെ പ്രകൃതം. എന്നാൽ മാധവൻ സാറിനോട് സിന്ധുവിന് ആത്മബന്ധം തോന്നിയിരുന്നു.
ഒരുനാൾ അബദ്ധത്തിൽ മറ്റൊരു കോട്ടേജിൽ കയറുന്ന സിന്ധുവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആളിൽ നിന്നും രക്ഷിക്കുന്നത് മേനോനായിരുന്നു. പക്ഷേ, അതിന്റെ പേരിൽ തുടങ്ങുന്ന വഴക്കിനൊടുവിൽ സിന്ധുവിനെ ഉപേക്ഷിച്ച് പോവുകയാണ് ദില്ലൻ. ദിവസങ്ങൾ കാത്തിരുന്നിട്ടും അവൻ തിരികെ വന്നില്ല. ആരും ആശ്രയം ഇല്ലാത്ത സിന്ധുവിനെ അങ്ങനെയാണ് മേനോൻ തന്റെ കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. അവൾ ആ വീടിന്റെ വിളക്കായി മാറി. ദില്ലനെ മറക്കാൻ അവൾ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
രാമേട്ടനും ഡോ.സീതാലക്ഷ്മിയും സിന്ധു മേനോനെ വിവാഹം ചെയ്യണം എന്നു ആഗ്രഹിച്ചിരുന്നു. ഒരു ദിവസം പേടിച്ച് ഓടിയെത്തുന്ന സിന്ധു മേനോനെ ആലിംഗനം ചെയ്യുന്നു. ആദ്യമായി സ്ത്രീ സാന്നിധ്യം അനുഭലപ്പെട്ട മേനോനിൽ കുറച്ചു നേരത്തേക്കെങ്കിലും അവളോട് ആഗ്രഹമുണ്ടാകുന്നു. എന്നാൽ അതിൽ പശ്ചാത്തപിക്കുകയാണ് മേനോൻ. മറ്റുള്ളവരുടെ വായടപ്പിക്കാനും പരസ്പരം ആശ്രയമാകാനുമായി മേനോൻ തന്നെ വിവാഹം ചെയ്യണമെന്നു സിന്ധു പറയുന്നു. വിവാഹത്തിനായി പഴയ റിസോർട്ടിൽ എത്തുന്പോഴാണ് ഇന്നും തനിക്കായി കാത്തിരിക്കുന്ന ദില്ലനെ സിന്ധു കാണുന്നത്. ദില്ലനു സംഭവിച്ച അപകടം കാരണമാണ് തിരികെ എത്താൻ കഴിയാഞ്ഞതെന്നു അപ്പോഴാണ് അവൾ അറിയുന്നത്.
മംഗളാശംസകൾ പറഞ്ഞ് ഇരുവരും പിരിയൊനൊരുങ്ങുന്പോഴാണ് മേനോൻ എത്തുന്നത്. ഇരുവരുടേയും സ്നേഹം അറിയുന്ന മേനോൻ ദില്ലനും സിന്ധുവുമായുള്ള വിവാഹം നടത്തി അവരെ തന്റെ കുടുംബത്തിലേക്കു കൊണ്ടുപോവുകയാണ്. എന്നാൽ മേനോൻ ഏകനാവുകയായിരുന്നോ വീണ്ടും? അതു സിന്ധു അറിഞ്ഞിരുന്നോ...
തയാറാക്കിയത്:
അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
ഓട്ടക്കാലണയല്ലാത്ത ആടുതോമ
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹ
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top