Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ് റിപ്പോർട്ട്.
കഴിഞ്ഞ ശരത്കാലത്തിൽ ഈ കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡക്സ് തയാറാക്കിയത്. 2015 സെപ്റ്റംബർ മുതൽ 2016 ഒക്ടോബർ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സിന്റെ മാനദണ്ഡമെന്ന് അധികൃതർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുര സാഗർ, തേക്കടി പെരിയാർ തടാകം, വാഗമൺ, മാട്ടുപ്പെട്ടി ഡാം, കോവളം ബീച്ച്, കൽപ്പറ്റയിലെ സൂചിപ്പാറ (സെന്റിനെൽറോക് വാട്ടർ ഫാൾസ്) വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കൽപ്പറ്റയിലെ ചെമ്പ്ര പീക് എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ഗോവയിലെ അർപോര സാറ്റർഡേ നൈറ്റ് മാർക്കറ്റ്, സിക്കിം ഗാംഗ്ടോക്കിലെ നാഥുലചുരം, മഹാരാഷ്ട്ര കാണ്ഡലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂഡൽഹിയിലെ മുഗൾ ഗാർഡൻ, ഗോവ പോണ്ടായിലെ സഹാകരി സ്പൈസ് ഫാം, ആന്ധ്രയിലെ സാൻ കഡാപ ഗണ്ടികോട്ട ഫോർട്ട് എന്നിവയാണ് രാജ്യത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ അതിരപ്പിള്ളി നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണെന്ന് ഇൻഡക്സിൽ ചൂണ്ടിക്കാട്ടുന്നു. അതിരപ്പിള്ളിയിൽ സന്ദർശകരുടെ എണ്ണത്തിലെ വർധന 507 ശതമാനമാണ്.
മണ്ണുകൊണ്ടുള്ള ഡാമുകളിൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിൽ രണ്ടാമത്തേതുമായ ബാണാസുര സാഗർ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 136 ശതമാനമാണ് വർധന. തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം 115 ശതമാനം വർധനയാണുള്ളത്. സെന്റിനൽ റോക്ക് എന്ന പേരിലും അറിയപ്പെടാറുള്ള സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തിൽ 107 ശതമാനമാണു വർധന.
ചെറായി ബീച്ചിൽ കാഴ്ചകൾ സുന്ദരം; സുരക്ഷ പരിമിതം
വൈപ്പിൻ: നിരവധി വിനോദസഞ്ചാരികളെത്തുന്ന കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ചെറായി ബീച്ച്. പക്ഷേ ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അധികാരികൾ കണ്ണടയ്ക്കുകയാണ്. ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച അന്നുമുതലുള്ള ആവശ്യമാണ് ബീച്ചിൽ ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്നുള്ളത്. എന്നാൽ ഇത് ഇപ്പോഴും ആവശ്യമായി തന്നെ നിലകൊള്ളുന്നു. ഫലമോ നിരവധി ജീവനുകളാണ് ഈ ബിച്ചിൽ പൊലിഞ്ഞത്.
കഴിഞ്ഞ അഞ്ചു വർഷത്തെ അപകട മരണങ്ങളുടെ കണക്കെടുത്താൽ ഏഴു ജീവനുകളാണ് തിരയെടുത്തത്. പാല ഭരണങ്ങാനം കൂവത്തോട് ചെറുപുഷ്പാലയം ആശ്രമത്തിലെ ആദ്യവർഷ വൈദിക വിദ്യാർഥി ഇടുക്കി ആനക്കുളം മാങ്കുളം കുഴിയാലിൽ വീട്ടിൽ അജിമോൻ(16) ആണ് ഈ കണ്ണിയിലെ അവസാന ഹതഭാഗ്യൻ. ഒന്നര മാസം മുമ്പായിരുന്നു അപകടം. അജിമോനൊപ്പം തിരയിൽ മുങ്ങിപ്പോയ എട്ട് പേരെ ലൈഫ് ഗാർഡുകൾ ജീവൻ പണയംവച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.
വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല
ബീച്ചിൽ സുരക്ഷ കാമറകൾ സ്ഥാപിക്കണമെന്നകാര്യത്തിലും ബന്ധപ്പെട്ട അധികൃതർക്കു മൗനം മാത്രമായിരുന്നു മറുപടി. എന്നാൽ സുരക്ഷാകാര്യം പോലീസിനു തലവേദനയായപ്പോൾ പോലീസ് തന്നെ രംഗത്തിറങ്ങി ബീച്ചിൽ സുരക്ഷ കാമറകൾ സ്ഥാപിച്ചു കരയിലെ സുരക്ഷ കുറ്റമറ്റതാക്കി. എന്നാൽ കരയിൽ മാത്രം പോര കടലിലും ടൂറിസ്റ്റുകൾക്ക് സുരക്ഷ വേണം. ഇവിടെ 12 ലൈഫ് ഗാർഡുകളിൽ ആറു പേർവീതം ദിവസവും ഡ്യൂട്ടിയിലുണ്ടാകുമെങ്കിലും ഇവരുടെ കൈകളിൽ ആകെയുള്ള ഉപകരണം ആറു വിസിലുകളും ആറു റെസ്ക്യൂ റ്റ്യൂബുകളും മാത്രമാണ്. കുളിക്കുന്നവർ പരിധിവിട്ടാൽ ഓർമ്മിപ്പിക്കുവാനാണ് വിസിൽ. തിരകളിൽ മുങ്ങിപ്പോകുന്നവർക്ക് ഇട്ടു കൊടുക്കാനാണ് റെസ്ക്യൂ ട്യൂബ്. ഇതു തന്നെ ആറും പഴഞ്ചനാണ്. ഇക്കാരണത്താൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്ന ചെറായിയിൽ കടലിൽ കുളിക്കുന്നവരുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയുമില്ല. തിരകളിൽപെട്ടു മുങ്ങിപ്പോയാൽ ലൈഫ് ഗാർഡുകളുടെ ജീവൻ പണയംവച്ചും ആളെ രക്ഷപ്പെടുത്തും. എന്നാൽ ബീച്ച് പരിധിയായ 500 മീറ്ററിനു വെളിയിലാണെങ്കിൽ ഇവരുടെ കാഴ്ചയിൽപെടണമെന്നില്ല.
ഗോവ പോലുള്ള ബീച്ചുകളിൽ വിദേശനിർമ്മിത റെസ്ക്യൂ ട്യൂബുകൾ, ലൈഫ് ബോട്ടുകൾ എല്ലാം ഉള്ളതിനാൽ അപകടമരണങ്ങൾ കുറവാണ്. ചെറായിലും ഇതുപോലുള്ള സാമഗ്രികൾ വേണമെന്ന് പറയുന്നുണ്ടെങ്കിലും ചെവിക്കൊള്ളാൻ ആളില്ല. മാത്രമല്ല കടലിൽ കുളിക്കുന്നതിനു പരിധി നിശ്ചയിച്ച് ബോയകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നതാണ്.
തിരക്ക് കണക്കിലെടുത്ത് അടിയന്തിരമായി ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണവും സുരക്ഷാ പരിധിയും കൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ 500 മീറ്റർ തീരത്തെ സുരക്ഷയാണ് ലൈഫ് ഗാർഡുകളുടെ ഉത്തരവാദിത്ത്വം. എന്നാൽ ബീച്ചിലാകട്ടെ 500 മീറ്ററിനു തെക്കും വടക്കുമായി അധികരിച്ച് ടൂറിസ്റ്റുകൾ കടലിൽ കുളിക്കാനിറങ്ങുന്നുണ്ട്. ഇരുവശങ്ങളിലുമായി 250 മീറ്റർ കൂടി സുരക്ഷ പരിധി വർധിപ്പിച്ചാൽ തൽക്കാല പരിഹാരമായി.
ആനുകൂല്യങ്ങളില്ലാതെ ലൈഫ്ഗാർഡുകൾ
പരാധീനതകളുടേയും അവഗണനയുടേയും നടുവിലാണ് ചെറായി ബീച്ചിലെ ലൈഫ് ഗാർഡുമാർ ജോലി ചെയ്യുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഇവർക്ക് കയ്യടിയും സ്വീകരണവുമൊക്കെ കിട്ടുമെങ്കിലും രക്ഷാപ്രവർത്തനത്തിനിടയിൽ ഇവർ മരണപ്പെട്ടാൽ കുടുംബം വഴിയാധാരമാകുമെന്നാണ് ഇവർ പറയുന്നത്.
ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ പോലുമില്ലാതെ നാമമാത്രമായ ദിവസ വേതനത്തിനു ജോലിനോക്കുന്നവരാണ് ഇവിടത്തെ ലൈഫ് ഗാർഡുകൾ. ഡ്യൂട്ടിയില്ലാത്തപ്പോൾ വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനും പറ്റിയ ഒരു ഇടം പോലുമില്ല. പണി കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന തീരദേശ പോലീസ് സ്റ്റേഷൻ കെട്ടിടമാണ് ഇപ്പോഴത്തെ ഇവരുടെ വിശ്രമകേന്ദ്രം.
ഇതാകട്ടെ എപ്പോൾ വേണമെങ്കിലും ഒഴിയേണ്ടി വരും. എന്നാൽ ഇവരുടെ പരാധീനതകൾ കേൾക്കാൻ സർക്കാരോ ടൂറിസം തയാറാകുന്നില്ലെന്നാണ് പരാതി.
–ഹരുണി സുരേഷ്
ഇൻസ്റ്റഗ്രാമിലെ സുന്ദരിയും പുടിനും!
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ഇപ്പോൾ പതിനേഴു വയസുള്ള ഒരു സുന്ദരിയാണ്. റഷ്യൻ പ്ര
വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലി
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന
തായ്ലന്റിലെ മരണദ്വീപ്
രണ്ടു വർഷം മുന്‍പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവ
പിതൃദിനത്തിനുമുണ്ട്, ഒരു കഥ
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകള
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ
നാടൊട്ടുക്ക് തട്ടിപ്പ്
മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ ക
അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം
കുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ?
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാ