Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാരഥി ക്ഷേത്രം ഇന്നത്തെ പോലെയായിരുന്നില്ല. പാടത്തിന്റെ കരയിൽ ശ്രീകോവിൽ മാത്രമുള്ള ഒരു കൊച്ചുക്ഷേത്രം. മുന്നിൽ ഒരു ഷെഡ് പോലെ വച്ച് കെട്ടിയിരുന്നു. നാലന്പലമോ, മതിൽക്കെട്ടോ ഒന്നുമില്ല.
ഗുരുവായൂരന്പലത്തിൽ ചെന്പൈ വൈദ്യനാഥ ഭാഗവതർ ഉദയാസ്തമന പൂജ നടത്തുന്ന ദിവസങ്ങളിൽ ചെന്പൈ സ്വാമിയുടെ കച്ചേരി ക്ഷേത്രത്തിൽ പതിവായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നാല്പതോ, നാല്പത്തി ഒന്നോ ഉദയാസ്തമന പൂജ നടത്തിയിട്ടുണ്ട് ചെന്പൈ.
ഗുരുവായൂരപ്പന്റെ പരമഭക്തനായ ചെന്പൈ പുറത്തു നടത്തുന്ന കച്ചേരിയിൽ നിന്നും ലഭിക്കുന്ന പണം ശേഖരിച്ചുവച്ച് ഒരു ഉദയാസ്തമന പൂജ നടത്തുവാനുള്ള പണം തികയുന്പോൾ പൂജ നടത്തുകയായിരുന്നു പതിവ്.
അങ്ങനെ ചെന്പൈ സ്വാമി ഉദയാസ്തമന പൂജ നടത്തിയ ഒരു സന്ധ്യയ്ക്കു കച്ചേരി നടത്തുവാൻ ഗുരുവായൂരന്പല നടയിൽ അദ്ദേഹം എത്തി. ഒപ്പം ശിഷ്യനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. നീണ്ടുമെലിഞ്ഞ ആ യുവാവിന്റെ പേര് യേശുദാസ് എന്നായിരുന്നു.
ഇന്നത്തെ മേൽപ്പത്തൂർ ഓഡിറ്റോറിയം അന്നില്ല. ഗുരുവായൂരന്പലത്തിലേക്കു നീളുന്ന വഴിയിലെ റോഡിന്റെ നടുവിൽ താത്കാലിക വേദിയിൽ ഇരുന്ന് ചെന്പൈ സ്വാമി കച്ചേരി നടത്തി. പതിവുപോലെ തന്റെ ഹൃദയദേവനായ ഗുരുവായൂരപ്പനെ സ്തുതിച്ച് പാവനഗുരു പവനപുരാധീശമാശ്രയേ... തുടങ്ങിയ കൃതികൾ ചെന്പൈ ആലപിച്ചു.
ഗുരുവായൂരിൽ നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ഹിന്ദുക്കൾക്കു മാത്രമേ ഗുരുവായൂരന്പലത്തിനുള്ളിൽ കയറുവാൻ കഴിയൂ. ഇതറിയുന്ന ചെന്പൈ ഗുരുവായൂരിൽ കച്ചേരിക്കു ശേഷം ശിഷ്യന്റെ കൈയും പിടിച്ച് കുറച്ചുദൂരം നടന്ന് സമീപമുള്ള പാർഥസാരഥി ക്ഷേത്രനടയിൽ എത്തി.
പാലക്കാട് ചെന്പൈഗ്രാമത്തിലെ ശ്രീ പാർഥസാരഥി ക്ഷേത്രം ചെന്പൈ സ്വാമിയുടെ വീടിനു നേരേ എതിർവശത്താണ്. അവിടുത്തെ നിത്യസന്ദർശകനാണ് ചെന്പൈ. (ചെന്പൈ സ്വാമിയുടെ ഉപാസന മൂർത്തികൂടിയാണ് പാർഥസാരഥി) അർജുനന്റെ സാരഥിയായി നിറഞ്ഞ പുഞ്ചിരിയോടെ, നില്ക്കുന്നശ്രീകൃഷ്ണന്റെ മുന്നിൽ യേശുദാസിനെ നിർത്തിയശേഷം.
ഇതും ശ്രീകൃഷ്ണനാണ്. പാടിക്കോളൂ എന്ന് മഹാഗുരുവായ ചെന്പൈ പറഞ്ഞു. ഭക്തിരസം തുളുന്പുന്ന ഒന്നുരണ്ട് ശ്ലോകങ്ങൾ നിറകണ്ണുകളോടെ അവിടെ നിന്നുകൊണ്ട് യേശുദാസ് പാടി. അന്ന് ക്ഷേത്രത്തിന്റെ മാനേജരായിരുന്ന പേരകം കോവിലകത്തെ ഗോദവർമയും കുറച്ചു ഭക്തരും ചെന്പൈയുടെ പ്രിയശിഷ്യനായ യുവാവിന്റെ ആലാപനം കേട്ടുനിന്നു.
ലോകം മുഴുവനുള്ള മലയാളികളുടെ അഭിമാനമായി നാളെ മാറുന്ന ഗാനഗന്ധർവൻ ആണ് പാർഥസാരഥിയ്ക്കു മുന്നിൽ തൊഴുകൈയോടെ നിന്ന് പാടുന്നതെന്ന് ആരും അറിഞ്ഞില്ല. കള്ളച്ചിരിയും കണ്ണുകളിൽ കുറുന്പുമായി നിന്ന കണ്ണൻ ഒഴികെ...
ഒടുവിലത്തെ നാളുകളിൽ ചെന്പൈസ്വാമി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന കാലത്ത് ഭാഗവതരെ ശുശ്രൂഷിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ മുൻഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ. നാരായണൻ ഇക്കഥ ഇന്നും ഓർമിക്കുന്നു.
ഗുരുസ്വാമി എന്നറിയപ്പെടുന്ന നാരായണനോട് ഈ സംഭവം പറഞ്ഞത് പാർഥസാരഥിക്കു മുന്നിലെ യുവാവായ യേശുദാസിന്റെ ഭക്തി നിർഭരമായ ആലാപനം നേരിട്ട് കേട്ട ക്ഷേത്ര മാനേജർ ഗോദവർമ തന്നെയാണ്.
പിന്നീട് വർഷങ്ങൾക്കുശേഷം ഒതേനന്റെ മകൻ എന്ന ചിത്രത്തിനു വേണ്ടി താൻ പാടിയ ഗുരുവായൂർ അന്പലനടയിൽ എന്ന ഗാനത്തിന്റെ ആദ്യവരി യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പാടി, എന്നിട്ട് ഒരു നിമിഷം നിർത്തി...
ഒരു ദിവസം ഞാൻ പോകും എന്ന രണ്ടാമത്തെ വരി പാടാതെ ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും എന്ന് അർഥവത്തായി കണ്ണുകളടച്ച് പാടി, കൈകൂപ്പി. ഗുരുവായൂരന്പല നടയിലെ നൂറുകണക്കിനു ഭക്തരും ആ പ്രാർഥനയിൽ ഒപ്പം ചേർന്നു.
ഗുരു ചെന്പൈ സ്വാമിക്കൊപ്പം കിഴക്കെനടയിലെ വേദിയിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിക്കുന്നതിനിടയിൽ ആണ് യേശുദാസ് വയലാർ രചിച്ച ഗുരുവായൂരന്പല നടയിൽ പാടുന്നത്. വർഷങ്ങൾക്കു മുന്‍പ് നടന്ന കച്ചേരിയിൽ വാർത്തകളും വിവാദങ്ങളും ഒന്നും ക്ഷണിച്ച് വരുത്തണ്ട എന്ന് കരുതിയാകും രണ്ടാമത്തെ വരിയായ, ഒരു ദിവസം ഞാൻ പോകും യേശുദാസ് പാടാതിരുന്നത്.
ചെന്പൈ ഭാഗവതരുടെയും യേശുദാസിന്റെയും അന്നത്തെ കച്ചേരി മുൻനിരയിൽ ഇരുന്ന് ആർ. നാരായണൻ കേട്ടിരുന്നു. കരുണ ചെയ്വാൻ എന്ത് താമസം കൃഷ്ണാ എന്ന ഇരയിമ്മൻ തന്പി കീർത്തനം ഭക്തിയിൽ ആറാടി ചെന്പൈസ്വാമി ആലപിക്കുന്പോൾ യേശുദാസും ഒപ്പം ചേർന്നു.
ഗുരുവും ശിഷ്യനും ചേർന്ന് പാൽക്കടലിൽ ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ത്യാഗരാജ കീർത്തനമായ ക്ഷീരസാഗരശയനയും ആലപിക്കുന്നത് ഇന്നും ആർ. നാരായണന്റെ ഉള്ളിൽ തെളിഞ്ഞുനില്ക്കുന്നുണ്ട്.
ഗോപുരവാതിൽ തുറന്ന് ഉള്ളിൽക്കയറിയില്ലെങ്കിലും യേശുദാസിന്റെ ഗാനം ശ്രീകോവിലിനുള്ളിലെ സാക്ഷാൽ ഗോപകുമാരൻ കേട്ടൂ എന്ന് ഇന്നും ആസ്വാദകർ വിശ്വസിക്കുന്നു. രാഗമരാളങ്ങൾ ഒഴുകിയ, രാവ് യമുനാ നദിയായി മാറിയ, നീലക്കടന്പുകൾ പൂത്തുലഞ്ഞ, പൂന്തെന്നൽ താലവൃന്ദം വീശിയ നേരത്ത് ശ്രീകൃഷ്ണന്റെ വേണുനാദം യേശുദാസ് കേൾക്കുക തന്നെ ചെയ്തു.
റേഡിയോയിലൂടെയും മറ്റും കേൾക്കുന്ന വരികൾ കൂടാതെ ഈ ഗാനത്തിന് ഒരു രണ്ടാം ചരണം കൂടിയുണ്ട്. സിനിമയിൽ ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നിലിരുന്ന് ഈ ഗാനം പാടുന്നത് നിത്യഹരിത നായകൻ പ്രേംനസീറാണ്. ഒതേനന്റെ മകനായി വരുന്ന പ്രേംനസീറിനുവേണ്ടി യേശുദാസ് പാടുന്ന അവസാന ചരണം
ഓമൽ കൈവിരൽ ലാളിക്കും
ഓടക്കുഴൽ ഞാൻ മേടിക്കും
ഞാനതിൽ അലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായി തീരും ശ്രീകൃഷ്ണ ഗാനമായി തീരും എന്നാണ്.
ക്ഷേത്രത്തിനു പുറത്തിരുന്ന് പാടിയ ഗായകൻ, പിന്നീട് അക്ഷരാർഥത്തിൽ ദേവഗായകനായി മാറുന്നതാണ് ലോകം കണ്ടത്.
എസ്. മഞ്ജുളാദേവി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
Latest News
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
വോട്ടിംഗിൽ കാലതാമസമുണ്ടായി; ഒരു മിനിട്ടിൽ മൂന്ന് വോട്ടുമാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top