Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ: വി.ഡി.സതീശൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. കെപിസിസി പ്രസിഡന്‍റിന് പരാതി ലഭിച്ചതിനു പിന്നാലെ അത് ഡിജിപിക്ക് കൈമാറി.

ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യും. പ്രധാനപ്പെട്ട പലർക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്.

ആദ്യ കേസിൽ എഫ്ഐആർ എടുത്തപ്പോഴും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആ നിലപാട് തുടരും. ശക്തമായ നിലപാടാണ് പാർട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Latest News

Corehub Up