Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge

Alappuzha

മാക്കേക്കടവ്-നേരേകടവ് പാലം ഓണത്തിനു മുമ്പ് പൂർത്തീകരിക്കും:

പൂച്ചാക്കൽ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ ദശാബ്ദമായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ. അവശേഷിക്കുന്ന ചെറിയ ജോലികൾകൂടി വേഗത്തിൽ തീർത്ത് ഓണത്തിനു മുമ്പ് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിന്‍റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വന്ന കെ.സി. വേണുഗോപാൽ എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ എന്നിവർ പറഞ്ഞു.

ചേർത്തല - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ ഭാഗമായി വേമ്പനാട്ടു കായലിനു കുറുകെ നിർമിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരു ജില്ലകൾക്കുമിടയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും.

ഏകദേശം 800 മീറ്ററിലധികം നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിനെയും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭയിലെ നേരേകടവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിർമാണം. കായലിന് മുകളിലൂടെയുള്ള ഭാഗം, തൂണുകൾ,സ്പാനുകൾ എന്നിവയുടെ നിർമാണം നേരത്തേതന്നെ പൂർത്തിയായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് പദ്ധതി വൈകാൻ കാരണമായത്. പാലം പൂർത്തിയായെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണമാണ് അവസാനഘട്ടത്തിൽ നടക്കുന്നത്. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.

വൈക്കം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡുകളുടെ ടാറിംഗും അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്. പാലം തുറന്നു കൊടുക്കുന്നതോടെ വൈക്കത്തുനിന്നു ചേർത്തലയിലേക്കും കൊച്ചിയിലേക്കും പോകുന്നവർക്ക് നിലവിലുള്ള ദൂരം വളരെയധികം ലാഭിക്കാൻ സാധിക്കും. കൂടാതെ മധ്യതിരുവിതാംകൂറിലെ ടൂറിസം മേഖലയ്ക്കും പാലം വലിയ കുതിപ്പേകും. നിലവിൽ ബോട്ട് സർവീസുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് 24 മണിക്കൂറും സുഗമമായ റോഡുമാർഗം ലഭ്യമാകും. ഇരു ജില്ലകൾക്കുമിടയിലെ ചരക്കുനീക്കം എളുപ്പത്തിലാകും. എംസി റോഡിനെയും ദേശീയപാത 66നെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ബൈപാസ് ലിങ്കായി പാത മാറും.

Latest News

Corehub Up