Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : COD

ചാരിതാര്‍ഥ്യത്തോടെ കെഎസ്എസ്എഫും സിഒഡിയും

കോഴിക്കോട്: ഉരുള്‍ ദുരിതബാധിതര്‍ക്കായി കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിലങ്ങാട്ടെ 70 കുടുംബങ്ങള്‍ക്കു പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തിലാണ് കേരള സോഷ്യല്‍ സര്‍വീസ് ഫോറവും താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗവും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ താമരശേരി രൂപതാ ഘടകവുമായ സിഒഡിയും (സെന്‍റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്‌മെന്‍റ്). വിലങ്ങാട്ട് സമയബന്ധിതമായി ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ചുക്കാൻ പിടിച്ചത് കെഎസ്എസ്എഫും സിഒഡിയുമാണ്.

കെസിബിസിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങരയുടെ മേല്‍നോട്ടത്തിലാണ് പരാതികള്‍ക്കിട വരുത്താത്ത വിധം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചത്.

കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്‍റ് (ജെപിഡി) കമ്മീഷൻ ചെയർമാൻ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്‍റെ നേതൃത്വത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പൂർണസഹകരണവുമായി രംഗത്തുണ്ടായിരുന്നു. ഇപ്പോഴത്തെ കെസിബിസി പ്രസിഡന്‍റും കോഴിക്കോട് ആർച്ച്ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കലിന്‍റെ നേതൃത്വവും ഇടപെടലും പദ്ധതി പൂർത്തീകരണത്തിന് വേഗം കൂട്ടി.

സിഒഡി പ്രസിഡന്‍റും താമരശേരി രൂപതാ വികാരി ജനറാളുമായ മോണ്‍. ഏബ്രഹാം വയലിലിന്‍റെ പ്രത്യേക ശ്രദ്ധയും ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു. സിഒഡി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ആല്‍ബിന്‍ സക്കറിയാസ്, സിദ്ധാര്‍ഥ് എസ്. നാഥ് എന്നിവര്‍ താഴെത്തട്ടിലുള്ള മേല്‍നോട്ട ചുമതല വഹിച്ചു.

പൂര്‍ത്തീകരിച്ച വീടുകള്‍ ഓരോന്നും കാലതാമസമില്ലാതെ കുടുംബങ്ങള്‍ക്ക് വേഗത്തില്‍ കൈമാറാന്‍ കഴിഞ്ഞെന്നതും ശ്രദ്ധേയം. ചുരുങ്ങിയ സമയത്തിനുള്ളില്‍ 70 കുടുംബങ്ങള്‍ക്ക് പുതുജീവിതത്തിന് തുടക്കമിടാന്‍ പുതിയ വീടുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ഫാ. സായി പാറന്‍കുളങ്ങര പറഞ്ഞു.

1989ലാണ് സിഒഡി പ്രവര്‍ത്തനം ആരംഭിച്ചത്. സ്ത്രീകള്‍, കര്‍ഷകര്‍, കുട്ടികള്‍, ദുര്‍ബല സമൂഹങ്ങള്‍ എന്നിവരുടെ സമഗ്ര വികസനമാണ് സംഘടനയുടെ ലക്ഷ്യം. 1990കളില്‍ ഗ്രാമവികസന സമിതികള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവ രൂപീകരിച്ച് ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.

കാര്‍ഷിക വികസനം, ഉപജീവന സുരക്ഷ, വനിതാ ശാക്തീകരണം, യുവജന വികസനം തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രളയകാലത്ത് ദുരിതാശ്വാസവും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തി. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം, ഭവനനിര്‍മാണം, പുനരധിവാസം, ഉപജീവന പിന്തുണ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

കാരിത്താസ് ഇന്ത്യ, കെസിബിസി, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സിഎസ്ആര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് വിവിധ സാമൂഹ്യ വികസന പദ്ധതികള്‍ നടപ്പാക്കിവരുന്നു. പ്രസിഡന്‍റ്, ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴ് അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് സിഒഡിയുടെ പ്രവര്‍ത്തനങ്ങള്‍.

Latest News

Corehub Up